Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

ബുധനാഴ്‌ച, സെപ്റ്റംബർ 28, 2011

ഹൃദ്രോഗികള്‍ക്ക് സഹായഹസ്തവുമായി മമ്മൂട്ടി !!!

സിനിമയില്‍ നിന്നു കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് പല താരങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വയ്ക്കാറുണ്ട്. ഇക്കാര്യത്തില്‍ മമ്മൂട്ടി എക്കാലവും ഒരു മാതൃകയാണ്.

രണ്ടു വര്‍ഷം മുന്‍പ് തിരുവനന്തപുരം നിംസ് ആശുപത്രിയില്‍ 100 ഹൃദ്രോഗികളുടെ ചികിത്സാ ചെലവ് പൂര്‍ണ്ണമായും അദ്ദേഹം വഹിച്ചു. വീണ്ടും രോഗികള്‍ക്ക് സഹായം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഈ സൂപ്പര്‍താരം. ഇത്തവണ 250 ഹൃദ്രോഗികളുടെ ചികിത്സാ ചെലവ് വഹിക്കാമെന്നാണ് മമ്മൂട്ടി വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഫാന്‍സ് അസോസിയേഷന്‍ മുഖേനയാണ് സഹായത്തിന് അര്‍ഹരായവരെ കണ്ടെത്തുക. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ മെഡിക്കല്‍ ക്യാംപുകളില്‍ നിന്ന് തിരഞ്ഞെടുത്തായിരിക്കും സഹായം നല്‍കുക.
(അര്‍ഹാരയവരെ കണ്ടെത്തൂ എന്നിട്ട് മമ്മൂട്ടി യെ അറിയിക്കൂ. ഇത് ബ്ലോഗ്ഗെരുടെ റിക്വസ്റ്റ് ആണ്.)

ചൊവ്വാഴ്ച, സെപ്റ്റംബർ 13, 2011

ഉറവ വറ്റാത്ത സ്നേഹതീരം !!! (courtesy: manoramaonline.com)

²øßAÜᢠÎÞÏÞJ ÉáFßøßÏᢠdÉØKÄÏá¢. ØìÎcÍÞÕ¢. ÉÄßE ÖÌíÆ¢. dÙØbÎÞÏ dÉÞVÅÈÏᢠdÉØ¢·Õá¢. ¦VAá ÎáKßÜᢠ¥¿‚ß ¿ÞJ ÙãÆÏÕÞÄßW. ¯Äá ØÞÇÞøÃAÞøÈá çÕIßÏᢠØbL¢ ØÎÏ¢ ÕàÄß‚áÈWµáK çÈÄÞÕí ê §ÄÞÃí ''ÉÞÃAÞ¿í ؇ßÆí ÎáÙNÆÜß ÖßÙÞ Ìí ÄBZ."" ØÎâÙJßÈí ¦vàÏ ø¢·JᢠøÞ ×íd¿àÏ ø¢·Jᢠ²çø ØÎÏ¢ çÈÄãÄb¢ ÈWµÞX ÍÞ·c¢ Øßiß‚ ¥ÉâVÕ¢ çÉøßæÜÞøÞ{ÞÃí ÉÞÃAÞ¿í ÖßÙÞÌí ÄBZ. Äæa ÉßÄÞÕßÈá ÉßX·Þ ÎßÏÞÏß çµø{ ÎáØíÜߢµZAí ¦vàÏêøÞ×íd¿àÏ çÈÄãØíÅÞ ÈJí 30 ÕV×¢ ÉßKß¿áµÏÞÃí ÖßÙÞÌí ÄBZ. ØbL¢ ÉßÄÞÕí ¨ ØíÅÞÈJßøáKÄßçÈAÞZ µâ¿áÄW µÞÜ¢.

©ùÕ ÕxÞJ ØíçÈÙÕᢠÈßÜÏíAÞJ ÖÞLßÎdLÕᢠæÄxÞJ ÈàÄßÖÞØídÄÕáÎÞÃí ÖßÙÞÌí ÄB{áæ¿ Îá~ÎádƵZ. ¥ÄáæµÞIÞÃí ¥×í¿ÆßAßWÈßKᢠ¦{áµZ ÉÞÃAÞ¿í æµÞ¿MÈAW ÄùÕÞGßæÜJáKÄí. ¥çȵµÞÜ¢ ÉøØíÉø¢ çÉÞø¿ß‚ ÕØíÄáÄVAB{ᢠçµØáµ{áæΈޢ ÖßÙÞÌí ÄB{áæ¿ ÎÇcØíÅÄÏßW, ¥çgÙJßæa ÕßÇßÏßW ÄàVMÞµáKÄí ÉÄßÕÞÃí. çøÞ·ÖÞLßÏᢠÎÈ£ÖÞLßÏᢠçÄ¿ß ÈßøÕÇß çÉV ÄBZAøßµßæÜJáKá. ÄB{áæ¿ ØÞÎàÉcÕᢠdÉÞVÅÈÏᢠ¥Èád·ÙÕáÎÞÃí ¥ÕVAáU ÎøáKáµZ. çµø{JßæÜ ÈâçùÞ{¢ ÎÙˆáµ{áæ¿ ~ÞØßÏÞÃí ÖßÙÞÌí ÄBZ. ÉáùæÎ, çµø{JßæÜ ¦Æc ©KÄ §ØíÜÞÎßµ µÜÞÜÏÎÞÏ ÉGßAÞ¿í ¼ÞÎߥ£ Èâø߇£ ¥ùÌßµí çµÞ{¼í ÎáÄW ¥çȵ¢ ÎÄ ØíÅÞÉÈB{áæ¿ dÉØßÁaᢠ¥ÎøAÞøÈᢠÄB{ÞÃí. æÎçd¿Þ È·øB{ßW ÎáÄW d·ÞÎB{ßW ÕæøÏáU ÕÜáÄ¢ æºùáÄáÎÞÏ ØíÅÞÉÈBZ §ÄßWæM¿á¢. ÉUß, ÎÆíùØÞ µNßxßµ{ᢠÏJà¢~Þȵ{ᢠçµÞ{¼áµ{áæΈޢ. ¥Èád·ÙJßÈᢠÈzÏíAᢠçÕIß ÄBæ{ çÈÄãØíÅÞÈJí ÈßVÌtß‚ßøáJáKÄÞÃí ÉÜÄá¢.

ÎáØíÜߢ Üà·í çÈÄãÄbJßçÜAí
  ÉGßµµ{ßæÜÞÄáBÞJdÄ ØíÅÞÈBZ ¥ÜCøßAáKáIí, ÖßÙÞÌí ÄBZ. §ÕÏßW ²Ká çÉÞÜᢠÄBZ ¦d·Ùß‚ßG߈ ®KÄÞÃí ¥çgÙJßæa ÎÙÄb¢. ÎáMæJÞXÉÄÞ¢ ÕÏTßW, 1975 æØÉíx¢ÌV ²KßÈí ÖßÙÞÌí ÄBZ §LcX ÏâÃßÏX ÎáØíÜߢÜà·í Ø¢ØíÅÞÈ dÉØßÁaÞÏß ÄßøæE¿áAæMGçMÞZ, ¦ ÄàøáÎÞÈJßW ¥WÉæÎCßÜᢠÖC ©IÞÏßøáKÄá ÄBZAá ÎÞdÄÎÞÏßøáKá. ¥ÇßµÞø¢ Õß{ßMáùJÞÏßGᢠÖßÙÞÌí ÄBç{Þ ÉÞÃAÞ¿í µá¿á¢ÌJßæÜ ÎxáUÕçøÞ ¥Äí ¦d·Ù߂߈. ¼ÈÎÈTáµ{ßW ÜÍß‚ ¥ÇßµÞøJßÈMáùæJ ¥¢·àµÞøÎÞÃí ¯xÕᢠ¥ÎâÜcæÎKí ¥ÕV ÕßÖbØßAáKá. ¥çÄØÎÏ¢, ÖßÙÞÌí ÄBZAá µàÝßÜÞÃí ÎáØíÜߢÜà·í ®AÞÜæJÏᢠÎßµ‚ øÞ×íd¿àÏ Õß¼ÏBZ çÈ¿ßÏÄí ê ¥WɵÞÜçJAÞæÃCßÜᢠØß.®‚í. ÎáÙNÆí çµÞÏ çµø{ Îá~cÎdLßÏÞÏÄáZæMæ¿.

çµÞÏ çÎÞX
ÎáØíÜߢÜà·í Ø¢ØíÅÞÈ dÉØßÁaÞÏßøáK ÉÞÃAÞ¿í ÉáÄßÏ ÎÞ{ßçÏAW ؇ßÆí ¥ÙNÆí ÉâçAÞÏ ÄB{áæ¿Ïᢠ(Éß.®¢.®Øí.®. ÉâçAÞÏ ÄBZ) ¦Ïß×Þ ÌàÕßÏáæ¿ÏᢠεÈÞÏß 1936 çÎÏí ÈÞÜßÈÞÃá ÖßÙÞÌí ÄB{áæ¿ ¼ÈÈ¢. ÕàGßÜᢠµá¿á¢ÌJß ÈµJᢠçµÞÏçÎÞX ®KÞÃí ÄB{áæ¿ Õß{ßçMøí. ÉÞÃAÞ¿í Áß.®¢.¦V.¿ß. Øíµâ{ßW dÉÞÅÎßµ ÉÀÈ¢. ËØíxí çËÞ¢ ÎáÄW ®Øí.®Øí.®W.Øß. Õæø çµÞÝßçAÞ¿í ®¢.®¢. èÙØíµâ{ßÜÞÏßøáKá ÉÀÈ¢. 1953W ®Øí.®Øí.®W.Øß. Õß¼Ïß‚ çÖ×¢ ÈÞÜá ÕV×çJÞ{¢ ÕßÕßÇ ÉUß ÆVØáµ{ßW ÎÄÉÀÈ¢. ÎÜMáù¢ ¼ßˆÏßW ÄßøâøßÈ¿áJá ÄÜA¿JâV, øIJÞÃßA¿áJá µÞÈÞçFøß, çÄÞÝKâV Äá¿BßÏ ÉUßµ{ßÜÞÏßøáKá ÆVØí ÉÀÈ¢. æÉÞz{ æÎÞÏíÄàXµáGß ÎáØíÜcÞøÞÃí dÉÇÞÈ ©ØíÄÞÆí. ®¢.®¢. èÙØíµâ{ßæÜ çÖ×ÈÞøÞÏÃÈᢠÖßÙÞÌí ÄBZ ®Kᢠ³VÎßAáK ·áøáÈÞÅzÞøáæ¿ ÉGßµÏßÜáIí.

ÇÈcÎÞÏ ÉÀȵÞÜ¢
¨¼ßÉíÄßæÜ çÜÞµdÉÖØíÄÎÞÏ ¥W ¥ØíÙV ØVÕµÜÞÖÞÜÏßW 1958W ÖßÙÞÌí ÄBZ ©ÉøßÉÀÈJßæÈJß. ¥W ¥ØíÙùßW ØíçµÞ{V×ßçMÞæ¿ÏáU ÉÀÈJßÈá çÖ×¢ 1961W dÉÖØíÄÎÞÏ æµÏíçùÞ ØVÕµÜÞÖÞÜÏßW ¥ùÌßµí ÍÞ×Þ ÉÀÈÕßÍÞ·JßW çºVKá. ¥FáÕV×æJ ÉÀÈ çÖ×¢ ÜßØÞXØí ØÞÙßÄc ÌßøáÆ¢ çÈ¿ß. çÁÞ. §TágàX ËøàÆí, Öì~à è{Ëí, ÏáØËí ~áèÜËí Äá¿BßÏÕøÞÏßøáKá ©ÉøßÉÀÈ µÞÜæJ dÉÇÞÈ ·áøáÈÞÅzÞV. ÎÞÜßÆbàÉí dÉØßÁaí Î¥íÎâX ¥ÌíÆáW ~‡â¢ ØÙÉÞÀßÏÞÏßøáKá.

ØâËßØ¢, ¥ÇcÞÉÈ¢
æµÏíçùÞ ØVÕµÜÞÖÞÜÏßæÜ ÉÀÈ µÞÜJí ØâËßØJßW ¦µã×í¿ÈÞÏ ÖßÙÞÌí ÄBZ æ×Ïí~í ¥ÌíÆáW ÙÜࢠÎÙíÎâÆí ®K ÉmßÄÈá µàÝßW ÉÀÈ¢ ¦ø¢Íß‚á. ØâËßÕøcÈÞÏ æ×Ïí~í ÙÜàÎßÈá µàÝßW ÎâKá ÕV×æJ Ößfâ ÖßÙÞÌí ÄBZAá ÜÍß‚á. ÕÞÏÈÏᢠ®ÝáJáÎÞÏßøáKá ¥AÞÜJí ÖßÙÞÌí ÄB{áæ¿ ÄÞWÉøcBZ. ÎÜÏÞ{JßÜᢠ¥ùÌßÏßÜáÎáZæMæ¿ ¥çȵ¢ çÜ~ÈBZ dÉØßiàµøßAæMGßGáIí. ÉÀȵÞÜJßÈá çÖ×¢ æµÏíçùÞ ØVÕµÜÞÖÞÜÏßW ÄæK ¥ÇcÞɵÈÞµÞX ÄBZAí ¥ÕØø¢ ÜÍß‚ÄÞÃí. ¥ùáÉÄáµ{ßW ÉÄßÈÞÏßø¢ øâÉ ÖO{ÎáU ç¼ÞÜßÏÞÏßøáKá ¥Äí. ¨ ÄØíÄßµÏßçÜAí εÈí ç¼ÞÜß ÈWµáKÄá Ø¢Ìtß‚í ؇ßÆí ¥ÌíÆáùÙßÎÞX §Oß‚ßçAÞÏ ÄBZ ¥ØíÙøß, ÖßÙÞÌí ÄB{áæ¿ ÉßÄÞÕí ÉâçAÞÏ ÄBZAí ®ÝáÄßÏßøáKá. Éâ çÕI, ÈÎáAí çµÞÏçÎÞæÈ ÎÄß ®KÞÏßøáKáÕædÄ ÉâçAÞÏ ÄB{áæ¿ dÉÄßµøâ. ¥çgÙ¢, εæÈ ÈÞGßçÜAá Äßøß‚áÕß{ß‚á. ÉßWAÞÜJí çµø{ÎáØíÜߢµ{áæ¿ ØÞøÅc¢ Äæa εæa èµµ{ßæÜJáæÎKí ¥çgÙ¢ ÆàV¸ÆVÖÈ¢ æºÏíÄßøßAÞ¢.

ÕßÕÞÙ¢, ÎAZ
ÎáØíÜߢÜà·í Ø¢ØíÅÞÈ dÉØßÁaᢠ¥~ßçÜLcÞ dÉØßÁaáÎÞÏßøáK ؇ßÆí ¥ÌíÆáùÙßÎÞX ÌÞË~ß ÄB{áæ¿ ÎµZ ÖøàË ËÞJßÎ ÌàÕßÏÞÏßøáKá ÖßÙÞÌí ÄB{áæ¿ ÍÞøc. 1966 ÈÕ¢ÌV 24ÈÞÏßøáKá ÕßÕÞÙ¢. ÖßÙÞÌí ÄBZ ®ÝáÄßÏ çÜ~È¢ ÕÞÏßAÞX æµÞ¿áJí ¥ÍßdÉÞÏ¢ çÄ¿ßÏÞÃí ÌÞË~ß ÄBZ εZAí Äæa ¼àÕßÄ ÉCÞ{ßæÏ ÉøߺÏæM¿áJßÏÄædÄ. ÏÞdÄÏᢠØíçÈÙØWAÞøB{ᢠËÞJßÎ ÌàÕßAí ®Kᢠ§×í¿ÎÞÏßøáKá. çµø{JßÜᢠÉáùJᢠÖßÙÞÌí ÄBZæAÞM¢ ÎßA ÏÞdĵ{ßÜᢠ©IÞµÞùáU ËÞJßÎ ÌàÕß, 2006 ¯dÉßÜßW ÖßÙÞÌí ÄBZ ÕßÆ·íÇ ºßµßWØÏíAá Ïá.®ØßçÜAá çÉÞµáçOÞZ ÍVJÞÕßæÈÞM¢ çÉÞÏ߈. ÍVJÞÕßæÈ ÕßçÆÖçJAí ²xÏíAÏ‚í, ¼àÕßÄÏÞdÄÏáæ¿ É¿ßµ¿Kí ¥ÕV çÉÞÏß ê 2006 ¯dÉßW 21Èí ÉáÜVæ‚ ËÞJßÎ ÌàÕß ¥Løß‚á.

¥çÎøßAÏßW ¦ÖáÉdÄßAß¿AÏßW µÝßÏáK ÍVJÞÕßÈá çÕIß ©¢ù ÈßVÕÙßAÞÈᢠdÉÞVÅßAÞÈáÎÞÏß ÎAÏßçÜAá çÉÞµÞÈáU ²øáABZAßæ¿ÏÞÏßøáKá ¥Lc¢. ÖßÙÞÌí ÄBZAí ¥Fá ÎAZ ê ÎâKí æÉHᢠøIí ¦Ãá¢. æµ.®¢.§.®. Ø¢ØíÅÞÈ dÉØßÁaí ؇ßÆí Ì×àùÜß ÖßÙÞÌí ÄBZ, ؇ßÆí ÎáÈŒùÜß ÖßÙÞÌí ÄBZ, ØáÙù, èËùâØí, ØÎàù ®KßÕøÞÃá ÎAZ. ÎøáÎAZ: ؇ßÆí ÈÞØV Î×íÙâV ÄBZ, ؇ßÆí Üá~íÎÞX ÄBZ, ؇ßÆí ÏâØËí èÙçdÆÞØí ÄBZ, ×ÎàÎ, ÖøàË ÙÈßÏ. ·ZËí øÞ¼cBZAᢠ¨¼ßÉíÄßÈᢠÉáùæÎ Ïá.®Øí., dÌßGX, dËÞXØí, ³Øíçd¿ÜßÏ, §xÜß, Øߢ·MâV, ÉÜØíÄàX, §ùÞX, æÏÎX, ÎçÜ×c Äá¿BßÏ øÞ¼cB{ᢠÄBZ ØwVÖß‚ßGáIí.

çÈÄãµá¿á¢Ì¢
ÎáÙNÆÜß ÖßÙÞÌí ÄBZ ÎÞdÄΈ, ÉÞÃAÞ¿í Éß.®¢.®Øí.®. ÉâçAÞÏ ÄB{áæ¿ ¥Fí ¦YÎA{ᢠçµø{ ÎáØíÜߢµZAí ¦vàÏêøÞ×íd¿àÏ ø¢·B{ßW çÈÄãÄb¢ ÈWµáKÕøÞÃí. (ÉâçAÞÏ ÄBZAí øIí æÉYÎAZ ©ZæMæ¿ ¯Ýá ÎA{ÞÏßøáKá).ÎáÙNÆÜß ÖßÙÞÌí ÄB{áæ¿ ¥ÈßÏX ©ÎùÜß ÖßÙÞÌí ÄBZ, çµø{JßæÜ ÎáØíÜߢµ{ßW dÉÌÜ ÕßÍÞ·ÎÞÏ ØáKßµ{áæ¿ ÉmßÄ Ø¢¸¿ÈÏÞÏ ØÎØíÄ çµø{ ¼¢§‡JáW ©ÜÎÞÏáæ¿ èÕØí dÉØßÁaÞÃí. ÎáØíÜߢÜà·í ÉÞVÜæÎaùß çÌÞVÁí ¥¢·¢, ®Øí.èÕ.®Øí. dÉØßÁaí ®Kà ØíÅÞÈB{ᢠ©ÎùÜß ÄBZ ÕÙßAáKáIí. ÎáØíÜߢÜà·í ÎÜMáù¢ ¼ßˆÞ dÉØßÁaí èÙÆøÜß ÖßÙÞÌí ÄB{ÞÃí ÎâKÞÎæJ ØçÙÞÆøX. ®Øí.®¢.®Ëí., ®Øí.èÕ.®Øí. Äá¿BßÏ Ø¢¸¿Èµ{áæ¿ ØÞøÅcJßÜᢠèÙÆøÜß ÄB{áIí. ÈÞÜÞÎæJ ØçÙÞÆøX ØÞÆß~Üß ÖßÙÞÌí ÄBZ ÎáØíÜߢÏâJí Üà·í Ø¢ØíÅÞÈ dÉØßÁaÞÃí. çµÞÝßçAÞ¿í çµdwÎÞÏß dÉÕVJßAáK §ØíÜÞÎßµí ØÞÙßÄc ¥AÞÆÎß, §ØíÜÞÎßµí æØaV, ~áV¦X ØíxÁß æØaV Äá¿BßÏÕÏíAᢠØÞÆß~Üß ÄBZ çÈÄãÄb¢ ÈWµáKá. §{Ï ØçÙÞÆøX ¥ÌîÞØÜß ÖßÙÞÌí ÄBZ ®Øí.æµ.®Øí.®Øí.®Ëí. Ø¢ØíÅÞÈ dÉØßÁaÞÃí.

ØíçÈÙØíÎøÃ
ÉÞøOøcÕᢠµ¿M޿ᢠÈßÜÈßVJáKÄÞÃí ÉÞÃAÞ¿í ÄBzÞøáæ¿ çÉøáµZ. Éß.®¢.®Øí.®. ÉâçAÞÏ  ÄBæ{ ÉßÄãØçÙÞÆøX ¥Üß ÉâçAÞÏ ÄB{ÞÃí Õ{VJßÏÄí. ÎA{߈ÞÄßøáK ¥Üß ÉâçAÞÏ ÄBZ ÉâçAÞÏ ÄBZAí ÉÞÃAÞ¿í æµÞ¿MÈAW ÄùÕÞ¿á Õà¿á¢ ÈWµß. ÄæK ØbL¢ εæÈçMÞæÜ Õ{VJßÏ ¥Üà ÉâçAÞÏ ÄB{áæ¿ ØíÎøà ÈßÜÈßVJÞX Éß.®¢.®Øí.®. ÄBZ ÎA{áæ¿æψޢ çÉøßæÈÞM¢ ¥Üß çºVJá. ÖßÙÞÌí ®KÄí µá¿á¢ÌçMøÞÃí. dÉÕÞºµX ÎáÙNÆí ÈÌßÏáæ¿ ØLÞÈ ÉøOøÏíAí çµø{ ØÎâÙ¢ ¦Æøß‚á ÈWµáK ØíÅÞÈÎÞÃí ÄBZ ®KÄí. ÄBzÞV ÉÜøáæ¿Ïᢠ´çÆcÞ·ßµ çÉøßæÈÞM¢ ÄBZ ®KÄí ©IÞµÞù߈.

¥ÍßÎÞÈÎÞÏß Õ¢ÖÞÕÜß
ÍâÎßÏßW §ØíÜÞ¢ ÎÄ dÉçÌÞÇÈ¢ ÉâVJàµøß‚, ~áV¦X ®K ÆßÕcÞÆíÍáÄ d·s¢ çÜÞµJßÈí ®Jß‚á ÈWµßÏ dÉÕÞºµX ÎáÙNÆí ÈÌßÏáæ¿ Õ¢Ö ÉøOøÏßæÜ µHßÏÞÃí ÉÞÃAÞ¿í µá¿á¢Ì¢. ÎáÙNÆí ÈÌßÏáæ¿ ØLÞÈ ÉøOøÏßW ÈÞWÉÄÞ¢ ÄÜÎáùÏÞÃí ÖßÙÞÌí ÄB{ᢠØçÙÞÆøzÞøá¢. ÎáÙNÆí ÈÌßÏáæ¿ ÎµZ ËÞJßÎÏáæ¿ ÎµX §ÎÞ¢ ÙáèØÈßÜâæ¿ÏÞÃí dÉÕÞºµæa µá¿á¢ÌÉøOø ¦ø¢ÍßAáKÄí. ÎáÙNÆí ÈÌß ÎáÄW ÖßÙÞÌí ÄBZ ÕæøÏáU Õ¢ÖÞÕÜß §BæÈ:
1)     ÎáÙNÆí ÈÌß
2)     ËÞJßÎ
3)     §ÎÞ¢ ÙáèØX
4)     Ø‡ßÆí èØÈáW ¦ÌßÆàX ¥Üß
5)     Ø‡ßÆí ÎáÙNÆáW ÌÞ~ßV
6)     Ø‡ßÆí ¼¥ËV ØÞÆß~í
7)     Ø‡ßÆí ¥Ü߇áW ©èù{ß
8)     Ø‡ßÆí ÎáÙNÆí
9)     Ø‡ßÆí ¨ØK~àÌí
10)     Ø‡ßÆí ¥ÙNÆáW ÎáÙÞ¼ßV
11)     ¥W ¦øßËá Ì߈ÞÙß ¥ÜÕß
12)     Ø‡ßÆí ÎáÙNÆí
13)     ¥W ¦øßËá Ì߈ÞÙß ¥T‡ßÆí ¥ÜÕß
14)     ¥T‡ßÆí ¥Üß~ÞÜß ¥~íØ¢
15)     ¥W ¦øßËá Ì߈ÞÙß ØÞÙßÌáW ÎßVÌÞJí
16)     Ø‡ßÆáWÕÜß‡á ¥Üß
17)     ¥T‡ßÆáW ÎáÙNÆáW Ë~àÙáW Îá~g¢
18)     Ø‡ßÆí ¥ÜÕß
19)     Ø‡ßÆí ¥Üß
20)     Ø‡ßÆí ÎáÙNÆí ÎìÜgÕàÜ
21)     Ø‡ßÆí ¥ÌíÆáùÙßÎÞX Ø~ÞËí
22)     Ø‡ßÆí ¥ÌâÌAùßT~íùÞX
23)     Ø‡ßÆí æ×Ïí~í ¥Üß
24)     Ø‡ßÆí ¥ÌíÆáùÙßÎÞX
25)     Ø‡ßÆí ¥ÙNÆí
26)     Ø‡ßÆí ÖßÙÞÌágàX ¥ÙNÆí
27)     Ø‡ßÆí ©ÎV
28)     Ø‡ßÆí ÖßÙÞÌâgàX
29)     Ø‡ßÆí ©ÎV æÎÙÌâÌí
30)     Ø‡ßÆí ¥Üß ÖßÙÞÌágàX
31)     Ø‡ßÆí ÎáÙNÆí
32)     Ø‡ßÆí ¥Üß
33)     Ø‡ßÆí ¥ÙNÆí
34)     Ø‡ßÆí ¥Üß ÖßÙÞÌágàX
35)     Ø‡ßÆí ÙáèØX
36)     Ø‡ßÆí ÎáÙ{ÞV
37)     Ø‡ßÆí ÙáèØX ¦xçAÞÏ ÄBZ
38)     Ø‡ßÆí ÎáÙNÆí µáEßçAÞÏ ÄBZ
39)     Ø‡ßÆí ¥ÙNÆí ÉâçAÞÏ ÄBZ (Éß.®¢.®Øí.®. ÉâçAÞÏ ÄBZ)
40)     Ø‡ßÆí ÎáÙNÆÜß ÖßÙÞÌí ÄB{ᢠØçÙÞÆøzÞøá¢. 

കൂടുതല്‍ പാന്‍ടിത്യമുള്ളവരെ    കുറിച്ചരിച്ചരിയുവാന്‍ ഇവിടെ ക്ലിക്ക് ചയ്തു നോക്കൂ !!

പണ്ട്തിടരിലെ പ്രൊഫെഷണല്‍ !!!


¥ÈÈcÎÞÏ çÈÄãÉÞ¿Õ¢. ÄÈÄá èÖÜßÏßW ¦æøÏᢠÉß¿ß‚ßøáJáK dÉØ¢·èÕÍÕ¢. ÎáÝBá K ÖÌíÆ¢. ¥·ÞÇÎÞÏ ÉÞmßÄc¢. ÄVAÖÞ ØídÄJßW dÉÞÕàÃc¢. dÉÄßØtßµ{áæ¿ µáøá AÝßAÞÈᢠÎùßµ¿AÞ ÈáÎáU ¥ØÞÇÞøà çÖ×ß. ÕßGáÕàÝíºÏßˆÞ J ¦ÆVÖçÌÞÇ¢ ê çµø{ ÎáØíÜߢµ{ßW ØáKßÕßÍÞ·Jßæa ¥ÎøJí µÞLÉáø¢ ®.Éß. ¥ÌâÌAV ÎáØÜcÞVAá ºßødÉÄß×íÀ ÈWµáKÄí ¨ ¸¿µB{ÞÃí.

¥~ßçÜLcÞ ØáKß ¼¢§‡JáW ©ÜÎÞ ¼ÈùW æØdµGùß, ØÎØíÄ çµø{ ¼¢§‡JáW ©ÜÎÞ (µÞLÉáø¢ ÕßÍÞ·¢) ¼ÈùW æØdµGùß, µÞøLâV ÎVAØáT~ÞËJßTáK߇ ¼ÈùW æØdµGùßÏᢠdÉßXØßMÜᢠÄá¿BßÏÕÏÞÃí µÞLÉáø¢ ÕÙßAáK Îá~cØíÅÞÈBZ. µâ¿ÞæÄ, ¥çȵ¢ ØíÅÞÉÈB{áæ¿ ©ÉçÆÖµX, æºÏVÎÞX Äá¿BßÏ ØíÅÞÈBZ ÕÙßAáKá. ²çGæù ØáKß çÉÞ×µ Ø¢¸¿ÈµZ, ØáKß dÉØßiàµøÃBZ, ØáKß Îá~ÉdÄÎÞÏ ØßùÞ¼í ÆßÈMdÄ¢ Äá¿BßÏÕÏáæ¿ dÉÕVJÈB{ᢠµÞLÉáøJßæa µàÝßÜÞÃí. ¥çȵ¢ ÎÙˆáµ{áæ¿ ~ÞØßÏÞÃí. µÞLÉáø¢ çµÞÝßçAÞ¿í ¼ßˆÞ Ø¢ÏáµíÄ ÎÙˆí ¼ÎÞ¥Jí ~ÞØß ØíÅÞÈÕᢠÕÙßAáKá.

d·Þ΢ dÉÖØíÄßÏßçÜAí
  çµÞÝßçAÞ¿í ¼ßˆÏßW ÄÞÎøçÖøßA¿áJ ©ZÈÞ¿X d·ÞÎÎÞÃí µÞLÉáø¢. ©Hßµá{¢ d·ÞÎÉFÞÏJßW æÉG ¨ d·ÞÎJßW ÎìJÞøßÏßW ¥ÙíÎÆí ÙÞ¼ßÏáæ¿ÏᢠµáEàÎ Ù¼í¼áNÏáæ¿ÏᢠεÈÞÏß 1939 ÎÞV‚í 22ÈÞÃí ¥ÜBÞæÉÞÏßW ¥ÌâÌAV ÎáØÜcÞV ¼Èß‚Äí. µÞLÉáø¢ ®.®¢.®W.Éß. Øíµâ{ßW dÉÞÅÎßµ ÉÀÈ¢. ÉßKà¿í, ÙÏV ®ÜßæÎaùß ÕßÆcÞÍcÞØ¢ ÉâVJßÏÞAß.

~áV¦X ÉÞøÞÏà ÖÞØídÄJßW dÉÞÕàÃc¢ çÈ¿ßÏ ~Þøß¥í ¦ÏßøáK ÉáJâV ¥ÌíÆሠÎáØÜcÞøßWÈßKá ~áV¦X ÉÀÈ¢ ÉâVJßÏÞAß. Äá¿VKí µÞLÉáø¢, ÕÞÕÞ¿í, ÉâÈâV, çµÞ{ßAW, ÄÜA¿JâV, ºÞÜßÏ¢ Äá¿BßÏ ÉUßµ{ßW ÄÞÎØß‚á ÎÄÉÀÈ¢ (ÉUß ÆVØí). 1961W ©ÉøßÉÀÈJßÈí æÕˆâV ÌÞ~ßÏÞJáTÞÜßÙÞÄí ¥ùÌßµí çµÞ{¼ßW çºVKá. æµ. çÉÞAV µáGß ÎáØÜcÞV ÕÞÕÞ¿í, ¥ÌíÆáW ÙÎàÆí ÎáØÜcÞV µßÝçAÞJí, Ìß‚ÞÜß ÎáØÜcÞV µáxßAÞGâV, ².æµ. èØÈágàXµáGß ÎáØÜcÞV, æµ.æµ. ¥ÌâÌAV ÎáØÜcÞV, æ×Ïí~í ÙØX ÙØíùJí, ÎáÙNÆí ¥ÌâÌAV ÙØíùJí, ¥ÌíÆáW ¼ÌîÞV ÙØíùJí, بÆí ÙØíùJí, ÎàùÞX ÙØíùJí Äá¿BßÏÕøÞÃí dÉÇÞÈ ·áøáÈÞÅzÞV

çØÕÈ ÕÝßÏßW
  ®ç{xßW ÎBÞ¿í ¼áÎÞ ÎØí¼ßÆßW §øáÉJFÞ¢ ÕÏTßW 1964ÜÞÃí µÞLÉáø¢ ®.Éß. ¥ÌâÌAV ÎáØÜcÞV ÆVØí ¦ø¢ÍßAáKÄí. 1970W çµÞ{ßAW ¼áÎÞ ÎØí¼ßÆßçÜAá ÎÞùßÏ ¥ÌâÌAV ÎáØÜcÞV ¦ùá ÕV×JßÈá çÖ×¢ ØbL¢ ÈÞ¿ÞÏ µÞLÉáø¢ ¼áÎÞ ÎØí¼ßÆßæÜ ÆVØí ºáÎÄÜçÏxá. µÞøLâV ÎVAØáT~ÞËJßTáK߇ ØíÅÞÉß‚çÄÞæ¿, 1981 ÎáÄW §Õßæ¿ ØÆV ÎáÆøßØᢠdÉßXØßMÜáÎÞÏß. ¨ ØíÅÞÈJí §çMÞÝᢠÄá¿øáKá.

¦ÖÏØ¢ÕÞÆ¢
  ÎÄ ÈßVçÆÖBæ{Aáù߂ᢠÈßÌtȵæ{Aáù߂ᢠÕcÄcØíÄ ¥ÍßdÉÞÏBZ ØbÞÍÞÕßµÎÞÃí. §ØíÜÞÎßÜᢠ§Äí µáùÕˆ. ¥¿ßØíÅÞÈ ÕßÖbÞØB{ßW ¯µÞÍßdÉÞÏ¢ ÉáÜVJáçOÞZ ÄæK ¥Èá×íÀÞÈJßÜᢠ¦ºÞøJßÜᢠ¥çȵÞÍßdÉÞÏ¢ ÉáÜVJáKÕøáIí. §Jø¢ ÕßÍÞ·BZ ÄNßÜáU ¦ÖÏØ¢ÕÞÆJßW ØáKß ÉfJßÈá çÈÄãÄb¢ ÈWµßÏÞÃí µÞLÉáø¢ dÖißAæM¿áKÄí.

µáxß‚ßù, ¥ÏßøâV (æÉøáO¿Mí), µáGâV, ÉGÞOß, Éá{ßAW ÕÜßÏÉùOí, æµÞGMáù¢ Äá¿BßÏ ØíÅÜB{ßW µÞLÉáøJßæa çÈÄãÄbJßW È¿JßÏ Ø¢ÕÞÆBZ dÖçiÏÎÞÏßøáKá. ÕÞºÞÜÄÏᢠdÉØ¢·ÎÞØíÎøßµÄÏᢠ¥çgÙæJ dÉÖØíÄÈÞAß. µÞLÉáøJßæa dÉØ¢·B{áæ¿ ¥çȵ¢ ³ÁßçÏÞ, ÕßÁßçÏÞ µæØxáµ{ᢠØß.Áßµ{ᢠÕßÉÃßÏßÜáIí.

çÈÄãÈßøÏßçÜAí
  çµø{ ÎáØíÜߢµ{ßæÜ ØáKß ÕßÍÞ·Jßæa ÉmßÄ Ø¢¸¿ÈÏÞÏ ØÎØíÄ çµø{ ¼¢§‡JáW ©ÜÎÞÏßçÜAí Õ{æø æºùáMJßW ÄæK µÞLÉáø¢ ÄßøæE¿áAæMGá. ØÎØíÄ ®K ºáøáAçMøßÜùßÏæM¿áK ÉmßÄ Ø¢¸¿ÈÏáæ¿ ÉøçÎÞKÄ ØÎßÄßÏÞÏ ÈÞWÉÄ¢· ÎáÖÞÕùÏßçÜAí ÎáMJFÞ¢ ÕÏTßW µÞLÉáø¢ ÄßøæE¿áAæMGá.

ÉßKà¿í ØÎØíÄÏáæ¿ ³ËßØí æØdµGùßÏᢠآ¸¿ÈÏáæ¿ ç¼ÞÏßaí æØdµGùßÏáÎÞÏß ©ÏVKá. 1989W ØÎØíÄ Éß{VKçMÞZ ²øá ÕßÍÞ·Jßæa ¼ÈùW æØdµGùßÏÞÏß. 1992W øâÉàµøßAæMG ¥~ßçÜLcÞ ØáKß ¼¢§‡JáW ©ÜÎÞÏáæ¿Ïᢠ¼ÈùW æØdµGùßÏÞÏß. §øá ØíÅÞÈB{ßÜᢠ§çMÞÝᢠ¦ ØíÅÞÈJá Äá¿øáKá.

1975W ØÎØíÄ çµø{ ØáKß ÏáÕ¼È Ø¢¸¢ ¼ÈùW æØdµGùßÏÞÏ µÞLÉáø¢ 20 ÕV×çJÞ{¢ ¦ ØíÅÞÈJá Äá¿VKá. ÉßKà¿í, dÉØßÁaÞÏß. §çMÞZ Îá~c ©ÉçÆÖµÈÞÏß dÉÕVJßAáKá.  µÞøLâV ÎVAØáT~ÞËJßTáK߇ ÏÞÅÞVÅcÎÞµÞX ÎáXµæ‡¿áJ µÞLÉáø¢ 1978W ÎVAØí ØíÅÞÉß‚Äá ÎáÄW ¼ÈùW æØdµGùßÏÞÃí.

dɺÞøÃÕÝßÏßW ÕßdÖÎÎ߈ÞæÄ
  dÉçÌÞÇÈêdɺÞøà ÕÝßÏßW ÕßdÖÎÎ߈ÞæÄ dÉÕVJßAáK µÞLÉáø¢ ®.Éß. ¥ÌâÌAV ÎáØÜcÞV ¦Ãí çµø{JßæÜ ÎÄ dÉçÌÞÇÈø¢·Jí ·ZËí øÞ¼cB{áæ¿ ØÙÞÏÕᢠÉßLáÃÏᢠËÜdÉÆÎÞÏß ©ÉçÏÞ·ß‚áÄá¿BßÏÄí. ·ZËí øÞ¼cB{ßæÜ ÈßøLø ØwVÖµÈÞÃá µÞLÉáø¢. ÉáùæÎ, Ïá.®Øí., ¨¼ßÉíÄí, ÉÜØíÄÞX, ÎçÜ×c, §ùÞ~í, ç¼ÞVÆÞX, æÎÞçùÞçAÞ, Øߢ·MâV, ÆfßÃÞdËßA Äá¿BßÏ øÞ¼cB{ᢠØwVÖß‚ßGáIí.


ÕßÖáidÉÕÞºµzÞV, ØídÄà ¼áÎá¥, µâGá dÉÞVÅÈ, ¼áÎᥠ~áJáÌ, Ù¼í Äá¿BßÏÕÏÞÃí µÞLÉáø¢ øºß‚ dÉÇÞÈ d·sBZ. §ÕÏßW ÕßÖáidÉÕÞºµzÞV ¥ùÌßÏßçÜAá ÕßÕVJÈ¢ æºÏíÄßGáIí. ÎÄdÉçÌÞÇÈø¢·Jí ÕcµíÄÎÞÏ ¦ØâdÄÃÕᢠºßGÏᢠæµÞIáÕKÄí µÞLÉáøJßæa çÈGÎÞÃí. ÉmßÄVAß¿ÏßW dɵ¿ÎˆÞÄßøáK dÉË×ÈÜßØJßæa ÕµíÄÞÕÞÃí ®.Éß. ¥ÌâÌAV ÎáØÜcÞV. (Courtesy: Manormaonline.com)

വലിയ അശുദ്ധിയുടെ കുളി - ശ്രദ്ധിക്കേണ്ട കാര്യം !!!!

വലിയ അശുദ്ധി യുണ്ടായി കുളിക്കുമ്പോള്‍ സഹോദരങ്ങള്‍ ശ്രധിക്കഞ്ഞാല്‍ തുടര്‍ന്നുള്ള ഫര്‍ലും, സുന്നത്തുകളും എല്ലാം നഷ്ടപെട്ടുപോകും. സൂക്ഷിക്കുക. കാരണം. ബാത്രൂമിലെ ബക്കറ്റിലെ വെള്ളത്തില്‍ ആശുധിയായ കൈ വിരല്‍ തട്ടിയാലും വെള്ളം ആശുധിയകുമെന്നു ഈയിടെ പള്ളിയിലെ ഉസ്താദ് പറഞ്ഞു. നമ്മള്‍ ആരും അത്ര ശ്രദ്ധിക്കാത്ത വിഷയം. ഫലമോ കഷ്ടപ്പെട്ട് സമ്പാദിച്ച അമലുകള്‍ വെള്ളത്തില്‍ വരച്ച വര പോലെയാകും. ആയതു കൊണ്ട്, ആദ്യം കപ്പില്‍ ഒരു കപ്പു വെള്ളം എടുത്തു (കൈ നനയാതെ) ഇടതു കൈ കൊണ്ട് വലതു കൈ മുഴുവനായി കഴുകുക. അപ്പോള്‍ നിയ്യത് ചെയ്യുക. തുടര്‍ന്ന്. ഇടതു കൈയും അത് പോലെ കഴുകുക. (നിയ്യത് ചെയ്തു) അപ്പോള്‍ നിയ്യത് ഇപ്പ്രകാരം വെക്കാം. വലിയ അശുദ്ധിയില്‍ നിന്നും ശുദ്ധിയവാന്‍ വേണ്ടി കുളി എന്നാ ഫര്‍ലിനെ വെട്ട്ടുന്നതിനു മുന്നോടിയായി കൈകള്‍ ഞാന്‍ അശുദ്ധിയില്‍ നിന്നും ഉയര്‍ത്തുന്നു.
തുടര്‍ന് വിരല്‍ വെള്ളത്തില്‍ തട്ടിയാലും വെള്ളം ആശുധിയവില്ലെന്നു ഉസ്താദ് പറഞ്ഞു.  ഷവറില്‍ കുളിക്കുന്നവര്‍ക്ക് അതാണ് ഏറ്റവും നല്ലത്. നിയ്യത് ചെയ്തു മൂന്നു തവണയായി വെള്ളം തലയില്‍ ഒഴിച്ച് (വീഴ്ത്തിയോ) കുളിക്കാം. സൊ ട്രൈ ഇന്‍ ഫുച്ചുര്‍ ഇന്‍ യുവര്‍ ഡെയിലി ലൈഫ്.
പള്ളികളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്തു നോക്കൂ !

Manorama Online | Religion | Muslim |

Manorama Online | Religion | Muslim |

Ø¢ØíÅÞÈ Ù¼í µNßxß ÕÝßÏÞÏß ¨ ÕV×¢ Ù¼ßÈá çÉÞµÞX 853 çÉVAá µâ¿ß ¥ÕØø¢ ÜÍßAá¢. æÕÏíxí nÜßØíxßæÜ dµÎÈOV 400 ÕæøÏáU ¥çÉfµæøÏ޵ᢠ§ÄßçÜAá ÄßøæE¿áAáµ. §LcÏíAá ØìÆß ¥ÈáÕÆß‚ ¥Çßµ çµbÞGÏÞÏ 10,000 ØàxßWÈßKÞÃí §ÕVAí ¥ÕØø¢ ÜÍßAáKÄí. §çÄÞæ¿ ¨ ÕV×¢ Ø¢ØíÅÞÈ Ù¼í µNßxß Îáç~È çÉÞµÞX ¥ÕØø¢ ÜÍß‚Õøáæ¿ ®H¢ 7,993 ¦Ïß. çµdw ØVAÞV ®¢ÉßÎÞVAí ¥ÈáÕÆß‚ çµbÞGÏßÜâæ¿ çµø{JßæÜ 295 çÉVAᢠ¥ÕØø¢ ÜÍßAá¢.

Ù¼í µNßxß È¿JáK Ù¼í ØÞçCÄßµ ÉÀÈ ÐÞØßæa Ø¢ØíÅÞÈÄÜ ©Æí¸Þ¿È¢ ÈÞæ{ øÞÕßæÜ ²XÉÄßÈá µøßMâV Ù¼í ÙìØßW ÎdLß Éß.æµ. µáEÞÜßAáGß ÈßVÕÙßAáæÎKᢠآØíÅÞÈ Ù¼í µNßxß ¥ùßÏß‚á. ¨ ÕV×¢ Ù¼ßÈá çÉÞµáKÕVAá ÉøßÉÞ¿ßÏßW ÉæC¿áAÞ¢. ¥Çßµ çµbÞGÏßçÜAá ÄßøæE¿áAæMGÕøáæ¿ ÈOùáµZ ÉøßçÖÞÇßAÞ¢:

KLF-22-4-0, KLF-38-2-0, KLF-52-5-0, KLF-55-5-0
KLF-159-2-0, KLF-170-2-0, KLF-209-5-0, KLF-226-1-0
KLF-232-5-0, KLF-273-3-0, KLF-392-4-0, KLF-430-2-0
KLF-516-3-0, KLF-634-2-0, KLF-645-3-0, KLF-714-2-0
KLF-766-1-0, KLF-780-3-0, KLF-787-2-0, KLF-807-4-0
KLF-825-2-0, KLF-827-3-0, KLF-952-2-0, KLF-1133-2-0
KLF-1169-5-0, KLF-1183-2-0, KLF-1211-4-0
KLF-1331-4-0, KLF-1343-5-0, KLF-1344-2-0
KLF-1393-3-0, KLF-1572-5-0, KLF-1622-2-0
KLF-1768-5-0, KLF-1807-2-0, KLF-1829-5-0
KLF-1857-2-0, KLF-1912-2-0, KLF-1962-3-0
KLF-2005-2-0, KLF-2050-3-0, KLF-2074-1-0
KLF-2121-5-0, KLF-2170-5-0, KLF-2204-2-0
KLF-2244-3-0, KLF-2463-3-0, KLF-2516-5-0
KLF-2533-3-0, KLF-2546-2-0, KLF-2547-3-0
KLF-2668-4-0, KLF-2746-2-0, KLF-2759-4-0
KLF-2797-2-0, KLF-2854-2-0, KLF-2857-5-0
KLF-2942-2-0, KLF-2950-1-0, KLF-2984-5-0
KLF-2995-4-0, KLF-3137-2-0, KLF-3207-4-0
KLF-3214-3-0, KLF-3365-2-0, KLF-3453-5-0
KLF-3509-2-0, KLF-3578-3-0, KLF-3596-5-0
KLF-3644-5-0, KLF-3652-5-0, KLF-3812-4-0
KLF-3828-4-0, KLF-3880-2-0, KLF-3905-3-0
KLF-3927-5-0, KLF-4019-1-0, KLF-4046-5-0
KLF-4128-3-0, KLF-4192-2-0, KLF-4200-2-0
KLF-4214-5-0, KLF-4263-1-0, KLF-4279-4-0
KLF-4294-5-0, KLF-4333-2-0, KLF-4365-4-0
KLF-4373-1-0, KLF-4442-3-0, KLF-4604-3-0
KLF-4711-3-0, KLF-4793-2-0, KLF-4801-2-0
KLF-4881-3-0, KLF-4908-5-0, KLF-5005-3-0
KLF-5057-5-0, KLF-5141-1-0, KLF-5178-1-0
KLF-5230-2-0, KLF-5265-4-0, KLF-5277-4-0
KLF-5324-3-0, KLF-5364-4-0, KLF-5392-1-0
KLF-5427-1-0, KLF-5524-4-0, KLF-5536-3-0
KLF-5692-4-0, KLF-5820-2-0, KLF-5854-1-0
KLF-5875-2-0, KLF-5907-2-0, KLF-5932-5-0
KLF-5955-2-0, KLF-5969-2-0, KLF-5990-4-0
KLF-6017-3-0, KLF-6095-4-0, KLF-6117-2-0
KLF-6197-4-0, KLF-6226-2-0, KLF-6357-4-0
KLF-6376-5-0, KLF-6408-4-0, KLF-6646-2-0
KLF-6703-1-0, KLF-6718-2-0, KLF-6733-2-0
KLF-6776-4-0, KLF-6836-3-0, KLF-6965-2-0
KLF-7020-2-0, KLF-7054-2-0, KLF-7087-4-0
KLF-7345-1-0, KLF-7358-2-0, KLF-7419-3-0
KLF-7459-3-0, KLF-7580-2-0, KLF-7595-2-0
KLF-7623-4-0, KLF-7638-3-0, KLF-7782-2-0
KLF-7862-2-0, KLF-7880-1-0, KLF-7903-5-0
KLF-7944-5-0, KLF-7997-2-0, KLF-8083-5-0
KLF-8093-2-0, KLF-8200-4-0, KLF-8223-2-0
KLF-8381-1-0, KLF-8394-4-0, KLF-8452-2-0
KLF-8476-2-0, KLF-8515-2-0, KLF-8525-1-0
KLF-8579-2-0, KLF-8677-3-0, KLF-8697-2-0
KLF-8738-5-0, KLF-8753-1-0, KLF-8833-5-0
KLF-8835-1-0, KLF-8838-2-0, KLF-8842-2-0
KLF-8996-3-0, KLF-9003-1-0, KLF-9021-1-0
KLF-9025-5-0, KLF-9033-4-0, KLF-9056-5-0
KLF-9060-5-0, KLF-9115-5-0, KLF-9126-5-0
KLF-9207-2-0, KLF-9223-3-0, KLF-9297-3-0
KLF-9326-2-0, KLF-9349-2-0, KLF-9353-1-0
KLF-9377-2-0, KLF-9488-5-0, KLF-9511-1-0
KLF-9623-2-0, KLF-9634-2-0, KLF-9662-1-0
KLF-9675-1-0, KLF-9778-5-0, KLF-9808-4-0
KLF-9832-2-0, KLF-9853-5-0, KLF-9885-3-0
KLF-9913-2-0, KLF-9964-3-0, KLF-10022-4-0
KLF-10039-2-0, KLF-10097-1-0, KLF-10130-3-0
KLF-10270-2-0, KLF-10274-4-0, KLF-10280-2-0
KLF-10316-1-0, KLF-10317-3-0, KLF-10332-4-0
KLF-10385-3-0, KLF-10393-4-0, KLF-10406-1-0
KLF-10483-2-0, KLF-10519-3-0, KLF-10540-5-0
KLF-10547-3-0, KLF-10619-2-0, KLF-10715-2-0
KLF-10753-1-0, KLF-10907-2-0, KLF-10928-2-0
KLF-10947-2-0, KLF-10981-2-0, KLF-11032-3-0
KLF-11079-1-0, KLF-11141-2-0, KLF-11240-1-0
KLF-11242-4-0, KLF-11333-3-0, KLF-11494-4-0
KLF-11507-2-0, KLF-11535-3-0, KLF-11548-3-0
KLF-11563-4-0, KLF-11571-2-0, KLF-11814-4-0
KLF-11869-2-0, KLF-11875-3-0, KLF-11912-2-0
KLF-11919-5-0, KLF-12121-3-0, KLF-12123-2-0
KLF-12153-2-0, KLF-12163-4-0, KLF-12205-5-0
KLF-12317-2-0, KLF-12338-3-0, KLF-12441-3-0
KLF-12643-2-0, KLF-12700-1-0, KLF-12731-4-0
KLF-12736-3-0, KLF-12749-4-0, KLF-12783-1-0
KLF-12786-3-0, KLF-12820-5-0, KLF-12855-5-0
KLF-12861-5-0, KLF-12917-2-0, KLF-12933-1-0
KLF-12955-5-0, KLF-13008-2-0, KLF-13045-3-0
KLF-13056-3-0, KLF-13111-2-0, KLF-13126-5-0
KLF-13159-2-0, KLF-13171-3-0, KLF-13176-3-0
KLF-13334-4-0, KLF-13370-1-0, KLF-13433-3-0
KLF-13524-3-0, KLF-13525-2-0, KLF-13692-5-0
KLF-13796-2-0, KLF-13851-2-0, KLF-13895-4-0
KLF-13998-3-0, KLF-14135-2-0, KLF-14262-5-0
KLF-14273-5-0, KLF-14335-2-0, KLF-14468-1-0
KLF-14534-2-0, KLF-14675-5-0, KLF-14679-4-0
KLF-14699-3-0, KLF-14758-4-0, KLF-14807-3-0
KLF-14814-2-0, KLF-14892-3-0, KLF-14980-4-0
KLF-15090-1-0, KLF-15107-1-0, KLF-15277-1-0

വ്യാഴാഴ്‌ച, സെപ്റ്റംബർ 08, 2011

Nasa confirm Sur rising from the west !!!


Daily Sunnat & Aayathul Kurssiyyi Reading Profit !!!


Maathavinte Sthanam !!!

"Click Mouse on the picture for better reading"

Zamzam Testing Result !!!!


Pravachakante Vidavangal Prabhashanam !!!

Click on the picture for best clear Reading.

വ്രതനിര്‍വൃതിയില്‍ ഒരാഘോഷം !!!

മാനവകുലത്തിന്‌ സന്മാര്‍ഗദര്‍ശകമായി സ്രഷ്‌ടാവായ അല്ലാഹു വിശുദ്ധ ഖുര്‍ആന്‍ എന്ന വേദഗ്രന്ഥം അവതരിപ്പിച്ച ഓര്‍മ പുതുക്കിക്കൊണ്ട്‌ വിശുദ്ധ റമദാന്‍ മാസം നമ്മില്‍ നിന്ന്‌ വിടപറയുകയാണ്‌. വ്രത വിശുദ്ധിയുടെ മുപ്പത്‌ നാളുകള്‍, ആയിരം മാസത്തേക്കാള്‍ പുണ്യമേറിയ ഒരു രാവ്‌, ഒരു പുരുഷായുസ്സില്‍ നേടാവുന്ന നന്മകള്‍ ആര്‍ജിക്കാന്‍ പറ്റിയ അസുലഭ സന്ദര്‍ഭം നമ്മിലൂടെ കടന്നുപോവുകയാണ്‌.
നാം തിരിഞ്ഞുനോക്കുക; എന്തുനേടി? ഓരോരുത്തരും സ്വയം വിലയിരുത്തുക; എന്ത്‌ മാറ്റമാണ്‌ തന്നില്‍ ഉണ്ടായിട്ടുള്ളത്‌? നന്മകളും തിന്മകളും സമ്മിശ്രമായി സമ്മേളിക്കുന്ന ജീവിതത്തെ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചുവോ? തന്റെ ജീവിതത്തില്‍ ഇല്ലാതിരുന്ന ഏതെങ്കിലും നല്ല കാര്യങ്ങള്‍ കര്‍മപഥത്തിലെത്തിക്കാന്‍ സാധിച്ചുവോ? തന്റെ ജീവിതശൈലിയായി മാറിയിരുന്ന ഏതെങ്കിലും ദുസ്സ്വഭാവങ്ങളോ ദുശ്ശീലങ്ങളോ മാറ്റിവയ്‌ക്കാന്‍ സാധിച്ചുവോ?
ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങള്‍. സ്വയം വിലയിരുത്തലിനുള്ള ഈ ചോദ്യങ്ങള്‍ക്ക്‌ പോസിറ്റീവ്‌ ആയ ഉത്തരം നല്‍കാന്‍ കഴിയുന്നവര്‍ക്ക്‌ വ്രതം സാര്‍ഥകമായി എന്ന്‌ സമാധാനിക്കാം. ഓരോ ദിവസവും നോമ്പ്‌ തുറക്കുമ്പോള്‍ നാം പറയേണ്ട ഒരു പ്രാര്‍ഥനയുണ്ട്‌. `ദാഹമെല്ലാം നീങ്ങി, ഞരമ്പുകള്‍ നനഞ്ഞു; അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലം ഉറപ്പായി' (അബൂദാവൂദ്‌). ആത്യന്തികഫലം പരലോകത്താണ്‌.
എങ്കിലും ഇഹലോകത്തെ ജീവിതത്തില്‍ വ്രതം പരിവര്‍ത്തനം ഉണ്ടാക്കണം. തിരിഞ്ഞുനോക്കുമ്പോള്‍ ഫലം ആശാവഹമായി എന്നു തോന്നുന്നുവെങ്കില്‍ ഈ പ്രഭ ജീവിതത്തിന്റെ മുന്നോട്ടുള്ള പാതയിലേക്ക്‌ നമുക്ക്‌ വെളിച്ചംപകരാന്‍ ശ്രമിക്കുക. എന്നാല്‍ ആശയ്‌ക്കു വകയില്ലാത്ത അവസ്ഥയാണ്‌ ആര്‍ക്കെങ്കിലും ഉള്ളതെങ്കില്‍ അവര്‍ ഭഗ്‌നാശരായിത്തീരേണ്ടതില്ല. അവശേഷിക്കുന്ന ദിനങ്ങളില്‍ നഷ്‌ടപ്പെട്ടെന്ന്‌ തോന്നിയത്‌ വീണ്ടെടുക്കാന്‍ ശ്രമിക്കുക. ആത്മാര്‍ഥമായി ഖേദിച്ചു മടങ്ങാന്‍ (തൗബ) അവസരം കണ്ടെത്തുക. ``അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശരാകരുത്‌.'' (39:53)
ഇസ്‌ലാം നിശ്ചയിച്ച ആരാധനാകര്‍മങ്ങള്‍ വ്യക്തിപരമായ വിശുദ്ധിക്കും മോക്ഷത്തിനും വേണ്ടിയാണ്‌. അതോടൊപ്പം സമൂഹനന്മയും അതില്‍ ലക്ഷ്യം വയ്‌ക്കുന്നുണ്ട്‌. റമദാന്‍ മാസത്തിലെ വ്രതാനുഷ്‌ഠാനം അവസാനിപ്പിക്കുന്നത്‌ മറ്റൊരു അനുഷ്‌ഠാനത്തിലൂടെയാണ്‌. അഥവാ സകാതുല്‍ ഫിത്വ്‌ര്‍. ഫിത്വ്‌ര്‍ എന്നാല്‍ വ്രതസമാപനമെന്നാണര്‍ഥം. സകാത്ത്‌ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ ചെയ്യേണ്ട ഒരു കര്‍മമാണ്‌. എന്നാല്‍ ഫിത്വ്‌ര്‍ സകാത്ത്‌ വ്യക്തിക്കുള്ള സകാത്താണ്‌. നബി(സ) അതിനെ വിശേഷിപ്പിച്ചതിങ്ങനെയാണ്‌: ``അനാവശ്യമായ വാക്കും പ്രവൃത്തിയും മൂലം നോമ്പുകാരന്‌ വന്നുപോയ പിഴവുകളില്‍ നിന്ന്‌ അവനെ ശുദ്ധീകരിക്കാനും പാവങ്ങള്‍ക്ക്‌ ആഹാരത്തിനുമായി റസൂല്‍(സ) ഫിത്വ്‌ര്‍ സകാത്ത്‌ നിര്‍ബന്ധമാക്കിയിരിക്കുന്നു.'' (അബൂദാവൂദ്‌). റമദാനിന്റെ അവസാനത്തെ പകല്‍ അസ്‌തമിക്കുന്നതോടെയാണ്‌ സകാത്തുല്‍ഫിത്വ്‌ര്‍ നിര്‍ബന്ധമായിത്തീരുന്നത്‌. സൗകര്യത്തിനായി ഒന്നോ രണ്ടോ ദിവസം മുന്‍പായി അത്‌ നല്‍കുകയും ചെയ്യാം.
ഓരോ വിശ്വാസിയും ഒരു മാസം നോമ്പെടുത്ത നിര്‍വൃതിയില്‍, സകാതുല്‍ ഫിത്വ്‌റും നല്‍കി, നേരം പുലരുന്നത്‌ ആഹ്ലാദത്തിന്റെയും ആനന്ദത്തിന്റെയും സുപ്രഭാതത്തിലേക്കാണ്‌. അതായത്‌ ഈദുല്‍ഫിത്വ്‌റിന്റെ ആഘോഷത്തിലേക്ക്‌. ഈദ്‌ എന്നാല്‍ ആഘോഷമെന്നാണര്‍ഥം. വ്രത സമാപനത്തിലുള്ള ആഘോഷമാണ്‌ ഈദുല്‍ഫിത്വ്‌ര്‍. ഒത്തുചേര്‍ന്ന്‌ ആഹ്ലാദം പങ്കിടുക, ആനന്ദത്തോടെ ആഘോഷിക്കുക; ഇത്‌ മനുഷ്യപ്രകൃതിയാണ്‌. മനുഷ്യ പ്രകൃതിയുടെ താല്‍പര്യങ്ങള്‍ ഇസ്‌ലാം നിരാകരിക്കുന്നല്ല; നിയന്ത്രിച്ചിട്ടേയുള്ളൂ. ആഘോഷവും അങ്ങനെത്തന്നെ.
ആഘോഷങ്ങള്‍ക്ക്‌ മനുഷ്യനോളം പഴക്കമുണ്ട്‌. മതകീയവും രാഷ്‌ട്രീയവും പ്രാദേശികവുമായ വൈവിധ്യമാര്‍ന്ന ആഘോഷങ്ങള്‍ ഇന്നും നിലവിലുണ്ട്‌. ആഘോഷവേളകള്‍ അതിരുവിടാറുള്ള വേദിയായി പലപ്പോഴും കാണാറുണ്ട്‌. ജീവിതത്തില്‍ ഉണ്ടാകുന്ന സന്തോഷ മുഹൂര്‍ത്തങ്ങള്‍ ആഘോഷിക്കുക എന്നത്‌ മനുഷ്യസഹജമാണ്‌. മാനുഷിക ബന്ധങ്ങള്‍ക്ക്‌ വില കല്‍പിക്കാത്ത, ലഹരിക്കടിമപ്പെടുന്ന കൂത്താട്ടങ്ങള്‍ നിറഞ്ഞ നിരവധി ആഘോഷങ്ങള്‍ സമൂഹത്തിലുണ്ട്‌. മതകീയ ആഘോഷങ്ങളെങ്കില്‍ വിഗ്രഹാരാധനയ്‌ക്കും അന്ധവിശ്വാസനിബദ്ധമായ നിരവധി കാര്യങ്ങള്‍ക്കും അത്‌ വേദിയൊരുക്കുന്നു. പല ആഘോഷങ്ങളും ഉത്സവമായി മാറുന്നു. കൊട്ടും കുരവയും ഘോഷങ്ങളും ആനയും അമ്പാരിയും കരിമരുന്നും പിന്നെ വൈവിധ്യമാര്‍ന്ന കച്ചവടങ്ങളും ആള്‍ക്കൂട്ടവും. ഇതാണ്‌ എക്കാലത്തും ഉത്സവങ്ങളുടെ മുഖമുദ്ര. അതിനിടയിലേക്ക്‌ രാവുപകല്‍ ഭേദമില്ലാതെ, ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ജനം ഒഴുകുന്നു. ബഹളമയമായ ഉത്സവപ്പറമ്പുകളുടെ അധോഭാഗത്ത്‌ നടക്കുന്നതാകട്ടെ മാനവികതയ്‌ക്ക്‌ പോലും നിരയ്‌ക്കാത്ത അധാര്‍മികതകള്‍!
മുഹമ്മദ്‌ നബി(സ) അനുചരന്മാരുമൊത്ത്‌ മദീനയിലെത്തിയ ചരിത്രപ്രസിദ്ധമായ ഹിജ്‌റ. മദീനയില്‍ സമാധാനപൂര്‍ണമായ അന്തരീക്ഷത്തില്‍, പലായനം ചെയ്‌ത്‌ എത്തിച്ചേര്‍ന്ന മുഹാജിറുകളും അവര്‍ക്ക്‌ തങ്ങളുടെ പാതിപകുത്തു കൊടുത്ത്‌ സഹായമൊരുക്കിയ അന്‍സ്വാറുകളും ചേര്‍ന്ന്‌ ഒരു മുസ്‌ലിം ഉമ്മത്ത്‌ രൂപപ്പെട്ടു. അവിടെ നിലനിന്നിരുന്ന സമൂഹങ്ങളില്‍ സാമ്പ്രദായികമായി നടന്നുപോന്നിരുന്ന ആഘോഷങ്ങളും ഉത്സവങ്ങളും ഉണ്ടായിരുന്നു. സഹജമായ താല്‍പര്യത്താല്‍, അതില്‍ പങ്കുകൊള്ളട്ടെയോ എന്ന്‌ സ്വഹാബിമാര്‍ നബി(സ)യോട്‌ അനുവാദം ചോദിച്ചു. നബി(സ) അതിനെപ്പറ്റി അന്വേഷിച്ചറിഞ്ഞു. അക്കാലത്തെ-എക്കാലത്തെയും-ആഘോഷങ്ങളിലെ പ്രധാന ആചാരങ്ങള്‍ ബഹുദൈവാരാധനാപരമായ ചടങ്ങുകളായിരുന്നു. മദ്യപാനമായിരുന്നു അതിന്റെ മറ്റൊരു പ്രധാനഘടകം. നബി(സ) തന്റെ അനുചരന്മാര്‍ക്ക്‌ അത്തരം ആഘോഷങ്ങളില്‍ പങ്കുകൊള്ളുന്നതിനു പകരം രണ്ട്‌ ആഘോഷസുദിനങ്ങള്‍ നിശ്ചയിച്ചു നല്‍കുകയുണ്ടായി. അവയാണ്‌ ഈദുല്‍ഫിത്വ്‌റും ഈദുല്‍ അദ്‌ഹായും.
ആഘോഷങ്ങള്‍ക്ക്‌ മാന്യതയുടെയും മാനവികതയുടെയും മാനങ്ങള്‍ നല്‍കിയത്‌ ഇസ്‌ലാമാണ്‌.എല്ലാത്തരം ബന്ധങ്ങളും മറന്നാടുന്ന ആഘോഷ-ഉത്സവരീതികള്‍ക്ക്‌ പകരം ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനുള്ള ഒരു അവസരമായി ആഘോഷങ്ങളെ ഇസ്‌ലാം പരിവര്‍ത്തിപ്പിച്ചു. സ്രഷ്‌ടാവിനെ മറന്നുകൊണ്ടുള്ള ഒരാഘോഷവും അംഗീകരിക്കാവതല്ല. പെരുന്നാള്‍ സുദിനത്തിന്റെ സുവിശേഷം ശ്രവിക്കുന്ന മാത്രയില്‍ വിശ്വാസി പറയുന്നു; അല്ലാഹു അക്‌ബര്‍. സ്രഷ്‌ടാവായ അല്ലാഹുവാണ്‌ അത്യുന്നതന്‍. അവന്റെ താല്‌പര്യങ്ങള്‍ക്ക്‌ വിരുദ്ധമായി താന്‍ യാതൊന്നിനും പ്രാമുഖ്യം കാണിക്കില്ല എന്ന വിളംബരം.
ഈദ്‌ പ്രോഗ്രാമുകളുടെ പ്രഥമസംരംഭം ആരാധനതന്നെ. ആബാലവൃദ്ധം ഒത്തുചേരുന്നു. നമസ്‌കരിക്കുന്നു. ഉപദേശം ശ്രദ്ധിക്കുന്നു. ആശംസകള്‍ കൈമാറുന്നു. ബന്ധങ്ങള്‍ പുതുക്കുന്നു. സ്രഷ്‌ടാവുമായുള്ള ബന്ധവും ഒപ്പം സാഹോദര്യവും കുടുംബബന്ധവും എല്ലാം അര്‍ഹിക്കുന്ന ഗൗരവത്തോടെ ചേര്‍ക്കുന്നു. ജീവിത വ്യവഹാരങ്ങള്‍ക്കിടയില്‍ തിരക്കുപിടിച്ച മനുഷ്യര്‍ എല്ലാം താല്‍ക്കാലികമായി മാറ്റിവയ്‌ക്കുന്നു. വീട്ടിലേക്ക്‌ എത്തിച്ചേരുന്നു. തന്റെ പിഞ്ചോമന മക്കള്‍, ഭാര്യമാര്‍, നിര്‍ബന്ധിതമായിട്ടാണെങ്കിലും അകന്നുകഴിയേണ്ടിവരുമ്പോള്‍ ഉണ്ടാകുന്ന വിഷമതകള്‍ക്ക്‌ താല്‍ക്കാലിക വിരാമമിട്ടുകൊണ്ട്‌ കാത്തിരിക്കുന്ന വൃദ്ധമാതാപിതാക്കള്‍, ബന്ധുമിത്രാദികള്‍.... ഈ ബന്ധമാണ്‌ പെരുന്നാളാഘോഷത്തിന്റെ രണ്ടാമത്തെ ഘടകം. പുത്തനുടുപ്പുകളും മികച്ച ആഹാരങ്ങളും അനാവശ്യമല്ലാത്ത വിനോദങ്ങളും ആഘോഷത്തിനു മാറ്റുകൂട്ടുന്നു. അശരണരായി, ശയ്യാവലംബികളായി കഴിയുന്നവരെ ചെന്നുകണ്ട്‌ ആഘോഷഹര്‍ഷം അവര്‍ക്കെത്തിക്കുന്നു. ഇങ്ങനെയാണ്‌ സമൂഹത്തിന്റെ രചനാത്മകമായ ആഘോഷം ഇസ്‌ലാം കാണിച്ചുതന്നത്‌.
ആഘോഷം നിശ്ചയിച്ച പശ്ചാത്തലം പോലും ചിന്തോദ്ദീപകമാണ്‌. മഹാന്മാരുടെ ജനനദിനങ്ങളോ ചരമദിനങ്ങളോ ആണ്‌ പലസമൂഹങ്ങളിലും ആഘോഷത്തിന്റെ സമയം. ശവകുടീരങ്ങളാണ്‌ പലതിന്റെയും വേദി. എന്നാല്‍ ത്യാഗനിര്‍ഭരമായ രണ്ട്‌ ആരാധനാകര്‍മങ്ങളുടെ പശ്ചാത്തലത്തിലാണ്‌ ഇസ്‌ലാം ഈദുകള്‍ നിശ്ചയിച്ചത്‌. ഒന്ന്‌ റമദാനിലെ വ്രതം. മറ്റേത്‌ ദുല്‍ഹിജ്ജയിലെ ഹജ്ജ്‌ കര്‍മം. വ്രതസമാപനമായി കടന്നുവന്ന ഈദുല്‍ഫിത്വ്‌റാണ്‌ നമ്മുടെ മുന്നിലുള്ളത്‌. സമൂഹത്തിലെ പാവപ്പെട്ടവരുടെ അവസ്ഥ ആഘോഷവേളയില്‍ അവഗണിക്കരുത്‌. അതിനു വേണ്ടിയാണ്‌ `നോമ്പുപെരുന്നാളി'നോടനുബന്ധിച്ച്‌ സകാതുല്‍ഫിത്വ്‌റും `ഹജ്ജുപെരുന്നാളി'നോടനുബന്ധിച്ച്‌ ബലികര്‍മവും വിശ്വാസികള്‍ക്ക്‌ നിര്‍ബന്ധമാക്കിയത്‌.
പെരുന്നാളിന്റെ സൈദ്ധാന്തികമോ പ്രായോഗികമോ ആയ നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നിര്‍ഭാഗ്യവശാല്‍ ഇന്ന്‌ അധികപേരും തയ്യാറാകുന്നില്ല. കേവല ചടങ്ങുകളായി എല്ലാം നടത്തിത്തീര്‍ക്കുന്നു. സാമ്പത്തിക സുസ്ഥിതിയും സുഭിക്ഷിതയും മൂലം `നമുക്ക്‌ പെരുന്നാളാണ്‌' എന്ന പ്രയോഗം പോലും അസ്ഥാനത്തായിരിക്കുന്നു. ഇതരസമൂഹങ്ങളെ അനുകരിച്ച്‌ പടക്കവും പൂത്തിരിയും മറ്റുമായി പെരുന്നാളിനെ വഴിതിരിച്ചുവിടുന്നു ചിലര്‍. എല്ലാവരും കുടുംബത്തില്‍ ഒത്തുചേരുക എന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാതെ പെരുന്നാളിന്‌ `ടൂര്‍' സംഘടിപ്പിക്കുക എന്നത്‌ ഇന്ന്‌ വ്യാപകമായിരിക്കുകയാണ്‌!
ഇതര സമൂഹങ്ങളുമായി സൗഹൃദം പങ്കിടുന്നതിനുള്ള അവസരമായി ഈദ്‌ സുദിനങ്ങളെ ഉപയോഗപ്പെടുത്താവുന്നതാണ്‌. മതനിരപേക്ഷ ഭാരതത്തില്‍ പരസ്‌പരം മനസ്സിലാക്കുക, ഉള്‍ക്കൊള്ളുക എന്നത്‌ അനിവാര്യമാണ്‌. മതവിശ്വാസികള്‍ തമ്മിലെ സൗഹാര്‍ദത്തിന്‌ പേരുകേട്ട കേരളത്തില്‍പോലും ഈദുല്‍ഫിത്വ്‌ര്‍ എന്നതിന്‌ `റംസാന്‍' എന്നാണ്‌ ഇന്നും ഉപയോഗിക്കുന്നത്‌. ചാന്ദ്രമാസങ്ങളിലെ ഒരു മാസമാണ്‌ `റംസാന്‍' എന്നും റമദാനിനു ശേഷമുള്ള ആഘോഷം ഈദുല്‍ഫിത്വ്‌ര്‍ ആണെന്നുമുളള സാമാന്യജ്ഞാനമെങ്കിലും ശരാശരി കേരളീയനു പകര്‍ന്നുനല്‍കാന്‍ ഈയവസരം ഉപയോഗപ്പെടട്ടെ. വ്രതനിര്‍വൃതിയോടെ ഈദുല്‍ ഫിത്വ്‌റിനെ വരവേല്‍ക്കാന്‍ ഒരുങ്ങുക. എല്ലാവര്‍ക്കം ഈദുല്‍ഫുത്വ്‌ര്‍ ആശംസകള്‍. അല്ലാഹു അക്‌ബര്‍... വലില്ലാഹില്‍ഹംദ്‌. 
(Courtesy: shababweekly)

ആണ്‍മക്കളെ ചൊല്ലിയും ബേജാറു വേണം !!!!

എമ്മാര്‍
മരപ്പൊത്തിനുള്ളില്‍ നിന്ന്‌ പുറത്തെടുക്കപ്പെട്ട ശ്രീജ എന്ന കൊച്ചു പെണ്‍കുട്ടിയെക്കുറിച്ചുള്ള വാര്‍ത്ത നിങ്ങള്‍ മറന്നിട്ടുണ്ടാകില്ല. ക്രൂരമായി ബലാല്‍സംഗം ചെയ്‌തു കൊന്ന ശേഷം ആ കുഞ്ഞിനെ മരപ്പൊത്തില്‍ ഒളിപ്പിക്കുകയായിരുന്നു. സ്‌ത്രീപീഡനത്തെക്കുറിച്ച്‌ ഉയരുന്ന ചര്‍ച്ചകള്‍ക്കിടയില്‍ ഈ വാര്‍ത്ത നമ്മെ ഏറെ നൊമ്പരപ്പെടുത്തുകയുണ്ടായി. പക്ഷെ, ഈ സംഭവത്തിലെ ഇരയെപ്പോലെ തന്നെ നമ്മെ ഞെട്ടിക്കേണ്ടതാണ്‌ കൃത്യം ചെയ്‌ത പ്രതിയും; വെറും പതിമൂന്നു വയസ്സു മാത്രം പ്രായമുള്ള ബാലനാണ്‌ ഈ കേസ്സിലെ പ്രതി. ഇത്രയും കുഞ്ഞു പ്രായത്തില്‍ അവന്റെ ഹൃദയം കടുത്തുപോയത്‌ എന്തെന്ന ചിന്ത നമ്മെ ആകുലപ്പെടുത്തേണ്ടതില്ലേ?
കേരളത്തില്‍ സ്‌ത്രീപീഡനമടക്കമുള്ള കേസ്സുകളില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ പ്രതിചേര്‍ക്കപ്പെടുന്ന പ്രവണത വര്‍ധിച്ചു വരികയാണ്‌. ഒട്ടേറെ ലൈംഗിക പീഡന കേസുകളില്‍ പന്ത്രണ്ടു മുതല്‍ പതിനാറു വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ ഇതിനകം കേരളത്തില്‍ പിടിയിലാകുകയുണ്ടായി. ഇങ്ങനെ പിടിക്കപ്പെട്ട കുട്ടികള്‍ നല്‍കിയ മൊഴികളാണ്‌ നമ്മുടെ കണ്ണുതുറപ്പിക്കേണ്ടത്‌. അവരുടെ വീട്ടിലെ സാഹചര്യവും മാതാപിതാക്കളുടെ അശ്രദ്ധയുമാണ്‌ അവരെ കുഞ്ഞുനാളിലെ കുറ്റവാളികളാക്കിയത്‌ എന്ന്‌ അത്തരം മൊഴികളില്‍ വായിച്ചെടുക്കാം.
സ്‌കൂള്‍ വിട്ടുപോകുന്ന കൊച്ചു പെണ്‍കുട്ടിയെ പൂ പറിച്ചു കൊടുക്കാമെന്നു പറഞ്ഞ്‌ പ്രലോഭിപ്പിച്ച്‌ ആളൊഴിഞ്ഞ റബ്ബര്‍ തോട്ടത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചു കൊന്ന ബാലന്‍ പൊലീസിനോട്‌ പറഞ്ഞത്‌, വീട്ടില്‍ പിതാവ്‌ കൊണ്ടുവെച്ച നീലച്ചിത്രങ്ങളില്‍ നിന്നാണ്‌ ലൈംഗിക കാര്യങ്ങള്‍ കണ്ടുപഠിച്ചത്‌ എന്നാണ്‌. ഇവിടെ ഈ പിതാവല്ലേ യഥാര്‍ഥ പ്രതി? സ്വന്തം മക്കള്‍ കാണെ വഴിവിട്ട ബന്ധങ്ങള്‍ പുലര്‍ത്തുന്ന മാതാപിതാക്കള്‍ പിന്നീട്‌ മക്കളും ആ വഴിക്കു വരുന്നതില്‍ വിലപിച്ചിട്ടു കാര്യമുണ്ടോ? പെണ്‍കുട്ടികള്‍ക്ക്‌ കൗമാരത്തില്‍ സംഭവിക്കുന്ന ശാരീരിക-മാനസിക മാറ്റങ്ങളെക്കുറിച്ച്‌ അച്ഛനമ്മമാര്‍ ബോധവാന്മാരാകുന്ന പോലെ, ആണ്‍കുട്ടികളുടെ കാര്യത്തില്‍ പലപ്പോഴും ഉണ്ടാകാറില്ല.
``അവള്‍ പ്രായപൂര്‍ത്തിയാകാന്‍ പോകുന്ന പെണ്ണാണ്‌'' എന്ന ഒരുള്‍ക്കിടിലം പെണ്‍മക്കളെ ശ്രദ്ധിക്കുന്ന കാര്യത്തില്‍ രക്ഷിതാക്കള്‍ പുലര്‍ത്തുമ്പോള്‍ ``അവന്‍ ഒരാണല്ലേ'' എന്ന ധൈര്യവും ആത്മവിശ്വാസവുമാണ്‌ ആണ്‍കുട്ടികളുടെ കാര്യത്തില്‍. ചീത്തപ്പേരുണ്ടാക്കുന്നതും ഭാവിയില്‍ സ്വന്തം ജീവിതം തകര്‍ക്കുന്നതുമായ ഒട്ടേറെ അപകടങ്ങളില്‍ ചെന്നുചാടാനുള്ള സാധ്യതകള്‍ കൗമാരക്കാരായ ആണ്‍കുട്ടികള്‍ക്കു മുന്നിലുണ്ടെന്ന യാഥാര്‍ഥ്യം മാതാപിതാക്കാള്‍ മറന്നുപോകുകയാണ്‌.
ഹൈസ്‌കൂള്‍ പ്രായത്തില്‍ എത്തുമ്പോഴേക്കും ആണ്‍കുട്ടികള്‍ക്ക്‌ കണക്കിലധികം സ്വാതന്ത്ര്യം വകവെച്ചു കിട്ടുന്നുണ്ട്‌. മലബാറിലെ കുടുംബങ്ങളില്‍ ഇതു കൂടുതലാണ്‌. പിതാവ്‌ വീട്ടിലില്ലാത്ത പ്രവാസി കുടുംബങ്ങളില്‍ മിക്കവാറും പതിമൂന്നു വയസ്സോടെ ആണ്‍കുട്ടികളുടെ മേലുള്ള പിടുത്തം വിട്ടുപോകുന്നു. സന്ധ്യ പിന്നിട്ടാലും അവര്‍ കൂടണയാറില്ല. അവര്‍ ആരോടൊക്കെ കൂട്ടുകൂടുന്നു, ബന്ധപ്പെടുന്നു, ചങ്ങാത്തം സ്ഥാപിക്കുന്നു എന്നൊന്നും വീട്ടുകാര്‍ അന്വേഷിക്കുന്നില്ല. ഈ പ്രായത്തിലുള്ള കുട്ടികള്‍ മുതിര്‍ന്ന യുവാക്കളുമായി ചങ്ങാത്തം കൂടുമ്പോള്‍ പോലും വീട്ടുകാര്‍ അതില്‍ അസ്വാഭാവികത കാണാറില്ല. വീട്ടില്‍ പല സഹായങ്ങളുമായി, സ്‌നേഹം നടിച്ചു അടുത്തുകൂടുന്ന മുതിര്‍ന്നവര്‍ ഈ കുട്ടികളെ എങ്ങോട്ടു കൂട്ടിക്കൊണ്ടുപോയാലും, അവരോടൊപ്പം രാത്രികാലങ്ങള്‍ ചെലവഴിച്ചാല്‍ പോലും സംശയിക്കാത്ത അമ്മമാര്‍ പിന്നീട്‌, അവരില്‍ സ്വഭാവ വൈകൃതങ്ങള്‍ ഉറച്ചു കഴിഞ്ഞ ശേഷം കരഞ്ഞതു കൊണ്ടു കാര്യമുണ്ടോ?
കൗമാര പ്രായക്കാരായ ആണ്‍കുട്ടികളുടെ കൈയില്‍ പണം വന്നു ചേരുമ്പോള്‍, അതിന്റെ വഴിയേതെന്ന്‌ രക്ഷിതാക്കള്‍ അന്വേഷിച്ചു ഉറപ്പുവരുത്താറില്ല. കുടുംബത്തില്‍ പ്രാരാബ്‌ധമൊന്നുമില്ലാത്ത കുട്ടികള്‍ ചെറുപ്രായത്തില്‍ തൊഴിലെടുക്കാന്‍ താല്‌പര്യം കാണിക്കുമ്പോള്‍, പണം നേടാന്‍ വ്യഗ്രത കാട്ടുമ്പോള്‍, അവരെ സൂക്ഷ്‌മമായി നിരീക്ഷിക്കാറില്ല. സ്രോതസ്സ്‌ എന്തെന്നന്വേഷിക്കാതെ കുട്ടികള്‍ കൊണ്ടുവരുന്ന പണത്തില്‍ നിങ്ങളും പങ്കുപറ്റുകയാണെങ്കില്‍ ഭാവിയില്‍ നിങ്ങള്‍ക്ക്‌ അവരെ ശാസിക്കാനുള്ള അര്‍ഹത നഷ്‌ടപ്പെടുമെന്ന്‌ മറക്കേണ്ട.
ബാലപീഡനങ്ങളെക്കുറിച്ച്‌ രാജ്യത്ത്‌ നടന്നിട്ടുള്ള പഠനങ്ങളിലെല്ലാം, പെണ്‍കുട്ടികളെ പോലെയോ അതില്‍ കൂടുതലോ ആണ്‍കുട്ടികള്‍ പീഡനത്തിന്‌ ഇരയാകുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. കുടുംബാംഗങ്ങളാലും അയല്‍ക്കാരാലും അധ്യാപകരാലുമൊക്കെ പീഡനത്തിനിരയാകുന്ന ആണ്‍കുട്ടികള്‍ സാമൂഹ്യ വിരുദ്ധരോ പലതരം മനോവൈകല്യങ്ങളുടെ ഉടമകളോ ആയിമാറുന്നു. ഇത്തരം കുട്ടികള്‍ ഭാവിയില്‍ പീഡകരായും മാറിയേക്കാമെന്ന്‌ മനശ്ശാസ്‌ത്രജ്ഞര്‍ മുന്നറിയിപ്പു നല്‌കുന്നുണ്ട്‌.
പെണ്‍കുട്ടികള്‍ വഴിതെറ്റിക്കപ്പെടുകയും അവരുടെ ചാരിത്ര്യശുദ്ധി കളങ്കപ്പെടുകയും ചെയ്യുന്ന പോലെ പ്രധാനമാണ്‌ ആണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്നതും അക്രമോത്സുകരായിത്തീരുന്നതും. പെണ്‍പീഡനത്തേക്കാള്‍ കുറേക്കൂടി സാമൂഹ്യ പ്രതിഫലനങ്ങള്‍ സൃഷ്‌ടിക്കുന്നതും ആണ്‍കുട്ടികളില്‍ വളരുന്ന അക്രമ മനോഭാവമായിരിക്കും. അതിനാല്‍, നമ്മുടെ ആണ്‍കുട്ടികളെ കുറിച്ച്‌ ഉറക്കെ ആലോചിക്കാന്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ ഉണരേണ്ടിയിരിക്കുന്നു.

(Courtesy: shabab weekly)

ശനിയാഴ്‌ച, സെപ്റ്റംബർ 03, 2011

Prophet's Message for Today's Youth (Must Read it) (Courtesy: M.kunhi, kulavayal)




[]
 
[]
 
[]
 
[]
 
[]
 
[]
 
[]
 
[]
 
[]
 
[]
 
[]
 
[]
 
[]
 
[]
 
[]
 
[]
 
[]
 
[]
 
[]
 
[]

Dr. Periyar Dasan, an Indian professor, became a Muslim !!!


Indian atheist embraces Islam

Dr. Periyadarshan, an Indian professor, became a Muslim at a Dawa center in Riyadh on Thursday. (AN Photo)

By MD  RASOOLDEEN | ARAB NEWS
Published: Mar 12, 2010 23:25 Updated: Mar 12, 2010 23:25

RIYADH: A well-known Indian psychotherapist embraced Islam on Thursday. 
Dr. Periyadarshan, who has changed his name to Abdullah, told Arab News Friday that Islam is the only religion in the world that follows a book directly revealed from God.

He said that as a student of comparative religions he believes books of other faiths have not been directly revealed to mankind from God. He said the Holy Qur’an is still in the same format and style as it was revealed to the Prophet Muhammed (pbuh) from Almighty Allah.

Dr. Abdullah is a visiting professor at the University of California in Los Angeles.

He also acted in the famous Tamil film “Karuthamma” about the killing of newborn baby girls in some remote villages in India. The production received national award from the Indian government. 
“I was well known in India for my atheist theology and later I became to realize that religion is the only way out for human beings both in this world as well as in the hereafter,” he said.
Dr. Abdullah will be performing Umrah on Saturday on his first visit to the holy cities of Makkah and Madinah.

Ummayodu...Ammayodu............. !!!!!!!!!!!!!


അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത