Ind disable
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക. "എന്റെ ഈ ബ്ലോഗും, മറ്റു ബ്ലോഗ്ഗുകളും ക്ലിയര്‍ ആയി വായിക്കാന്‍ മോസില്ല ഫയര്‍ഫോക്സ് ഉപയോഗിക്കേണ്ടതാണ്. ഫയര്‍ഫോക്സില്‍ മാത്രമേ ക്ലിയര്‍ ആയി ഫയല്‍ ഓപ്പണ്‍ ആയി വരികയുള്ളൂ" TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

Friday, May 18, 2012

ഇസ്ലാമിക് മ്യൂസിയത്തില്‍ രണ്ടു ലക്ഷം സന്ദര്‍ശകര്‍ !!

ഇസ്ലാമിക് മ്യൂസിയത്തില്‍ രണ്ടു ലക്ഷം സന്ദര്‍ശകര്‍ദോഹ: കഴിഞ്ഞ വര്‍ഷം ദോഹയിലെ വിവിധ മ്യൂസിയങ്ങളില്‍ രണ്ടര ലക്ഷം പേര്‍ സന്ദര്‍ശിച്ചു. ഇതില്‍ 79.5 ശതമാനവും കോര്‍ണിഷിലെ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട് സന്ദര്‍ശിച്ചവരാണെന്ന് ലോക മ്യൂസിയം ദിനാചരണത്തോടനുബന്ധിച്ച് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇസ്ലാമിക് ആര്‍ട് മ്യൂസിയത്തിനു പുറമെ അറബ് ആര്‍ട് മ്യൂസിയം, ഫോഴ്സ് മ്യൂസിയം, സുബാറ ഫോര്‍ട്ട് മ്യൂസിയം, അല്‍ഖോര്‍ റീജ്യണല്‍ മ്യൂസിയം എന്നിവിടങ്ങളിലാണ് 2011ല്‍ രണ്ടര ലക്ഷം സന്ദര്‍ശകരെത്തിയത്. ചൂട് കുറയുന്ന മാസങ്ങളിലാണ് സന്ദര്‍ശകര്‍ കൂടുന്നത്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവിലാണ് സന്ദര്‍ശകരില്‍ 66 ശതമാനവും എത്തിയതെന്ന് അതോറിറ്റി അറിയിച്ചു.

Tuesday, May 15, 2012

സ്ത്രീകള്‍ക്ക് തൊഴിലെടുക്കാന്‍ രക്ഷകര്‍ത്താവിന്‍െറ സമ്മതം വേണ്ട -Saudi തൊഴില്‍ മന്ത്രാലയം

റിയാദ്: സ്ത്രീകള്‍ക്ക് ജോലിയെടുക്കാന്‍ രക്ഷകര്‍ത്താവിന്‍െറ അനുമതി വേണ്ടെന്ന് തൊഴില്‍ മന്ത്രാലയം വികസനകാര്യ അണ്ടര്‍ സെക്രട്ടറി ഡോ. ഫഹദ് തുഖൈഫി അറിയിച്ചു. രക്ഷകര്‍ത്താവിന്‍െറ സമ്മതം വേണമെന്ന് നേരത്തെയുണ്ടായിരുന്ന നിബന്ധന പുതിയ തൊഴില്‍ നിയമത്തില്‍ എടുത്തുകളഞ്ഞതായും ഇതിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. തൊഴില്‍ രഹിതരായ 16ലക്ഷം സ്ത്രീകളുടെ ബയോഡാറ്റകളാണ് മന്ത്രാലയത്തിന് കിട്ടിയിട്ടുള്ളത്. രാജ്യത്ത് തൊഴില്‍രഹിതരായ സ്ത്രീകളുടെ എണ്ണം 28.4 ശതമാനമാണ്. ഇതര രാജ്യങ്ങളെ അപേക്ഷിച്ച് ഇത് വലിയ അനുപാതമാണ്. നിര്‍മാണ മേഖലയില്‍ സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കാനുള്ള തീരുമാനത്തെ മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. അത് നടപ്പാക്കേണ്ട ഉത്തരവാദിത്തം തൊഴില്‍ മന്ത്രാലയത്തിന് മാത്രമാണ്. മറ്റൊരു വകുപ്പിനും അതില്‍ ഇടപെടാനുള്ള അവകാശമില്ല. സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കിയ ചില സ്ഥാപനങ്ങളെ മതകാര്യവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയ സംഭവം മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അത്തരം സ്ഥാപനങ്ങള്‍ തങ്ങളുടെ പരാതികള്‍ മന്ത്രാലയത്തെ നേരിട്ട് ധരിപ്പിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം നിര്‍ദേശിച്ചു. രാവിലെ ആറിന് മുമ്പും വൈകീട്ട് ഏഴിനു ശേഷവും തൊഴിലെടുപ്പിക്കരുതെന്നും മൊത്തം ജോലി സമയം പ്രതിദിനം എട്ട് മണിക്കൂറിലോ ആഴ്ചയില്‍ 48 മണിക്കൂറിലോ കൂടരുതെന്നുമാണ് സ്ത്രീകള്‍ തൊഴിലെടുക്കുന്ന ഫാക്ടറി നടത്തിപ്പുകാരോട് നിര്‍ദേശിച്ചിട്ടുള്ളത്. റമദാനില്‍ ഇത് ദിവസം ആറ് മണിക്കൂറിലും ആഴ്ചയില്‍ 36മണിക്കൂറിലും കൂടാന്‍ പാടില്ല. ഒരേ തസ്തികയില്‍ തൊഴിലെടുക്കുന്ന സ്ത്രീ, പുരുഷന്മാര്‍ക്കിടയില്‍ വേതനത്തില്‍ ഏറ്റക്കുറച്ചിലും പാടില്ലെന്നും മന്ത്രാലയം കര്‍ശനമായി നിഷ്കര്‍ഷിച്ചിട്ടുള്ളതായി ഡോ. തുഖൈഫി പറഞ്ഞു.

Friday, May 11, 2012

ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കുന്നത് തീര്‍ഥാടകര്‍ക്ക് ഭാരമാവില്ല - Madhyamam

ഹജ്ജ് സബ്സിഡി 10 വര്‍ഷത്തിനകം ഘട്ടംഘട്ടമായി നിര്‍ത്തലാക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് ഹജ്ജ് തീര്‍ഥാടകരുടെമേല്‍ അധിക ബാധ്യത കെട്ടിവെക്കാനിടയില്ല. സബ്സിഡി ‘അടിച്ചേല്‍പിക്കുന്നതിന് ’എതിരെ കുറെ നാളായി മുസ്ലിം നേതാക്കള്‍ ഉയര്‍ത്തിയ എതിര്‍പ്പിനോടാണ് സുപ്രീംകോടതി യോജിപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്.
ഹജ്ജ് സബ്സിഡി വകയില്‍ കഴിഞ്ഞ 10 വര്‍ഷം 3,554.78 കോടിയാണ് കേന്ദ്ര ഗവണ്‍മെന്‍റ് ചെലവഴിച്ചത്. 2008ല്‍ എല്ലാ റെക്കോഡും ഭേദിച്ച് 854.77കോടി വരെ സബ്സിഡി ഉയര്‍ന്നു. 2000ത്തില്‍ 156കോടിയായിരുന്നത് 210ആകുമ്പോഴേക്കും ശരാശരി 700കോടിയോളമായി. ഈ തുക മുഴുവനും തീര്‍ഥാടകരുടെ യാത്രക്കൂലി ഇനത്തില്‍ എയര്‍ ഇന്ത്യയുടെ ഒരിക്കലും നിറയാത്ത വയറിലേക്കാണ് പോയത്. കേട്ടാല്‍ ഞെട്ടുന്ന ഭീമമായ തുകയാണ് എയര്‍ ഇന്ത്യ ഹജ്ജ് തീര്‍ഥാടകരെ മക്കയിലേക്കും തിരിച്ചും എത്തിക്കുന്നതിന് ഇതുവരെ ഈടാക്കിക്കൊണ്ടിരുന്നത്. എന്നാല്‍ 2011മുതല്‍ എയര്‍ ഇന്ത്യക്ക് പകരം സൗദി അറേബ്യന്‍ എയര്‍ലൈന്‍സും ‘നാസും’ ഹാജിമാരുടെ യാത്രാ ചുമതല ഏറ്റെടുത്തതോടെ നിരക്കില്‍ ഗണ്യമായ കുറവുണ്ടായി.
എയര്‍ ഇന്ത്യ 2000 ഡോളര്‍ ( ഇപ്പോഴത്തെ നിരക്കില്‍ ഒരു ലക്ഷത്തിലേറെ രൂപ ) ഈടാക്കിയ സ്ഥാനത്ത് ‘സൗദിയ’ 800ഡോളറാണ് വാങ്ങുന്നത്. എയര്‍ ഇന്ത്യയുടെ കുത്തക തകര്‍ന്നതോടെ സബ്സിഡി കൂടാതെ തന്നെ ഹാജിമാരുടെ യാത്ര കുറഞ്ഞ നിരക്കില്‍ തരപ്പെടുത്താന്‍ കഴിയുമെന്ന അവസ്ഥ വന്നു. എന്നിട്ടും സബ്സിഡിക്കായി ബജറ്റില്‍ വലിയ തുക മാറ്റിവെച്ചത് തീര്‍ഥാടകരുടെ ക്ഷേമം മുന്‍ നിര്‍ത്തിയായിരുന്നില്ല. മറിച്ച്, ഹജ്ജിന്‍െറ മറവില്‍ നടക്കുന്ന സുതാര്യമല്ലാത്ത ഇടപാടുകള്‍ക്കു വേണ്ടിയായിരുന്നു.
പ്രധാനമന്ത്രിയൂടെ സൗഹൃദ സംഘം എന്ന പേരില്‍ ജംബോ സംഘത്തെ അയക്കുന്നതിനും ഹജ്ജ് വേളയില്‍ ഉദ്യോഗസ്ഥ സംഘത്തെ വിന്യസിക്കുന്നതിനുമെല്ലാം സബ്സിഡിയില്‍നിന്നാണ് വക കണ്ടത്തെിയിരുന്നത് എന്നാണറിയുന്നത്. സബ്സിഡി പോകുന്നതോടെ ഉണ്ടാവുന്ന വര്‍ധന ഹാജിമാര്‍ക്ക് താങ്ങാവുന്നതേയുള്ളൂ.
എന്നാല്‍, ബി.ജെ.പിയെ പോലുള്ള സംഘടനകള്‍ ഹജ്ജ് സബ്സിഡിയെ മൂസ്ലിം പ്രീണനമായി ആരോപിക്കുകയും അതു നിര്‍ത്തലാക്കുന്നതിന് പലവട്ടം കോടതിയെ സമീപിക്കുകയുമുണ്ടായി. ബി.ജെ.പി രാജ്യസഭാംഗം പ്രഫുല്‍ ഗൊറാദിയ സബ്സിഡിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ ‘നമ്മുടെ രാജ്യം ഐക്യത്തോടെ നിലനില്‍ക്കണമെങ്കില്‍ എല്ലാ സമുദായങ്ങളോടും വിഭാഗങ്ങളോടും സഹിഷ്ണുതയും തുല്യ ബഹുമാനവും കാണിക്കണമെന്ന്’ ഓര്‍മപ്പെടുത്തിയാണ് ജസ്റ്റിസുമാരായ മാര്‍ക്കണേയ കട്ജുവും ഗ്യാന്‍ സുധ മിശ്രയും ഹജ്ജ് സബ്സിഡി നല്‍കുന്നത് മതേതരവിരുദ്ധമല്ളെന്ന് ചൂണ്ടിക്കാട്ടിയത്.
മുസ്ലിം സമൂഹം ഒരിക്കലും സബ്സിഡിക്ക് ആവശ്യപ്പെട്ടിട്ടില്ളെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ എ.ആര്‍. റഹ്മാന്‍ ഖാന്‍ ഒരു വേള സഭയില്‍ വ്യക്തമാക്കുകയുണ്ടായി. രാജ്യസഭാംഗവും ജംഇയ്യതുല്‍ ഉലമായെ ഹിന്ദ് ജനറല്‍ സെക്രട്ടറിയുമായിരുന്ന മൗലാന മഹ്മൂദ് മദനി ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കണമെന്ന് പലവട്ടം സഭയില്‍ വാദിച്ചിരുന്നു. സബ്സിഡി നിര്‍ത്തലാക്കി മലേഷ്യയില്‍ ഫലപ്രദമായി പരീക്ഷിച്ചുപോരുന്ന ‘മലേഷ്യന്‍ പില്‍ഗ്രിംസ് മാനേജ്മെന്‍റ് ഫണ്ട് ’ മാതൃകയില്‍ ഇന്ത്യയിലും ബാങ്കിതര ഇസ്ലാമിക നിക്ഷേപ സ്ഥാപനം തുടങ്ങണമെന്ന് നിരന്തരം ആവശ്യമുയരുന്നുണ്ട്. മുമ്പ് വിമാനയാത്രക്കൂലി ഇനത്തില്‍ 12,000രൂപ വാങ്ങിയിരുന്നത് പിന്നീട് 16,000രൂപയായി ഉയര്‍ത്തുകയുണ്ടായി. ഇത്രയും പേരുടെ പോക്കുവരവ് സ്വകാര്യ വിമാന കമ്പനികള്‍ ഏറ്റെടുക്കുകയാണെങ്കില്‍ കുറഞ്ഞ നിരക്കില്‍ കരാര്‍ ഉറപ്പിക്കാന്‍ കഴിയുമെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

Monday, April 02, 2012

അജ്മീര്‍ നേര്ച്ചക്ക് സര്‍ദാരിയും !!

§ØíÜÞÎÞÌÞÆí: øÞ¼Øí@ÞÈᑚ ¥¼íçÎùßW ØâËß ØßiÈÞÏ ¶Þ¼ æÎÞÏßÈágàX ºßÖíÄßÏáæ¿ 13_Þ¢ ÈâxÞIᑚ µÌùß¿JßW çÈV‚ ¥VMßAÞX ÉÞAí dÉØßÁaí ¦ØßËí¥Üß ØVÆÞøß ®GßÈí ®JßçÏAá¢. §Äá ØbµÞøc ØwVÖÈÎÞÃí. §ÄßÈÞÏáU ¥ÍcV@È §LcX ¥ÇßµãÄVAá ææµÎÞùß. ¥¼íçÎV ØwVÖÈ¢ ²øáÕV×ÎÞÏß ÉøßÉÞ¿ßÏßÜáæIKᢠ§LcX çÈÄÞA{áÎÞÏß µâ¿ßAÞÝíºÏíAá ØÞÇcÄ ÄUßA{ÏáKßæÜïKᢠdÉØßÁaßæa ÕµíÄÞÕí ÉùEá. ÉøØíÉøÌtBZ ©ì×íÎ{ÎÞAÞÈÞÏß §Lc §ÄßW dÉçÄcµ ÄÞWÉøcæÎ¿áJßGáæIKá ÁWÙß ÕãJB{ᢠÉùEá. ÏÞÅÞØíÅßÄßµ ÎÄÕßÖbÞØßÏÞÃá ØVÆÞøßæÏKÄá dÉØßiÎÞÃí. ÖdÄáA{ßWÈßKá øfÏíAá µùáJ ¦¿ßæÈ ÌÜßµÝßAáKÄáZæMæ¿ÏáU ¦ºÞøBZ §ÄßWæÉ¿á¢.

dÉØßÁaí ²ìçÆcÞ·ßµ ÕØÄßÏßW ÄÞÎØ¢ Äá¿BßÏÄáÎáÄW ÉÞAí ÉFÞÌᑚ ·á¼íùXÕÞÜÞÏßWÈßKáU ØâËß ÉmßÄX ÉàV ÎáÙNÆí §¼ÞØí ¥Õßæ¿ ¥Äß@ßÎáùßÏßW ÄÞÎØßAáKáIí. ÉÜ ÕßøáKáØWAÞøçÕ{µ{ßÜᢠ§¼ÞØßæa ØÞKßÇc¢ kµÞÃÞ¢.

Pencil and Eraser !

PENCIL and ERASER

Pencil: I’m sorry.

Eraser: For what?  You didn’t do anything wrong.


Pencil: I’m sorry because you get hurt because of me.  Whenever I make

a mistake, you’re always there to erase it.  But as you make my
mistakes vanish, you lose a part of yourself.  You get smaller and
smaller each time.

Eraser: That’s true.  But I don't really mind. You see, I am created

to do this.  I am made to help you whenever you do something wrong.


Even though one day, I know I’ll be gone and you’ll replace me with a
new one.  I’m actually happy with my job.  So please, stop worrying.
I hate seeing you sad.

Parents are like the eraser, and the children are like pencils.

 

The parents are always there for their child, cleaning up her/his
mistakes.  Sometimes, along the way, they get hurt, and become smaller
and older.  And some day, they pass on.

The parents are still happy with what they did for their children, and

will always hate seeing their precious ones worrying or sad.



Courtesy: George jacob (biju mail)

Friday, March 30, 2012

ചിന്തിക്കുവിന്‍ ചിന്തിക്കുന്നവര്‍ക്ക് ദ്രിഷ്ട്ടന്തങ്ങളുണ്ട് - Quran . !!

¦ÏßøAÃAßÈá µßçÜÞÎàxV Õæø ÄÞIß çÆÖÞ¿È¢ È¿JáK Éfßµ{áIí. Ø¢¸¢çºVKí øØµøÎÞÏ ÉÜ ºßGµ{ᢠÉÞÜß‚áU ÕߨíÎϵøÎÞÏ ÆâøÏÞdÄ. V ®K ¥fø¢ çÉÞæÜ ¥Õ ÈßøAá Ká. ÎáKßæÜÞøá Éfß. ¥ÄßW ÈßK,í VêÏᑚ ¥µKá çÉÞµáK øIá ÕøµZ çÉÞæÜ ÉßçKÞGá Éfßµ{áæ¿ ÕßÈcÞØ¢.ÎáKᑚ ÉfßÏáæ¿ ºßùµ¿ß µÞøÃÎáIÞµáK ÕÞÏádÉÕÞÙ Jßæa ÕßçÖ×øàÄß µÞøÃ¢ ÉßKᑚ Éfß çÈøßç¿I ÕÞÏá dÉ ÄßçøÞÇÕᢠÉùAÞÈáU dÖÎÕᢠµáùÏá¢. ÉßKßÜáU ®ˆÞ Éfß µZAᢠ¨ Øìµøc¢ ÜÍßAá¢. ÈßÖíºßÄ ªV¼¢ æºÜÕß¿áçOÞZ, ²xÏíAá ÉùAáKÄßæÈ ¥çÉfß‚í 70 ÖÄÎÞÈJßçÜæù Æâø¢ ÄÞIÞ¢. ¯xÕᢠÎáKᑚ ÉfßAá dÖ΢ µâ¿áÄÜÞÃí. ¥Äá fàÃßAáçOÞZ ÎæxÞøá Éfß ÉµøAÞøÈÞÏß µÏùßæ‚ˆáKá. ÉfßµZ ÎÞùßÎÞùß ÎáKxJá ÉùAá¢.ÎáKßÜáUÕæÏ çdÉÞrÞÙßMßAÞX ÉßKßÜáUÕ ÖÌíÆÎáIÞ Aá¢. Õøß ÕßGáçÉÞµÞÈß¿ÏÞµáK Éf¢, ¦ Éfß ©¿X ÕøßÏßçÜ Aá οBá¢. ¯æÄCßÜᢠÉfß Õß×Îß‚á ÄÞçÝAá çÉÞµÞÈß¿ÏÞ ÏÞW Îxá øIá ÉfßµZ µâæ¿æ‚ˆá¢. çøÞ·¢ ÎÞùáKÄá ÕæøçÏÞ ºÞµáKÄá ÕæøçÏÞ µâGßøßAá¢.§MùEæÄÞKᢠÉfßµæ{ ¦øá¢ ÉÀßMßAáKĈ. ®ÏçùÞ èÁÈÎßµíØßæa ØÞçCÄßµÕÖBæ{Mxß ÉfßµZAá ÕßÕø ÕáÎ߈. dɵãÄßÏᑚ ÉÜ ÕߨíÎÏB{ßæÜÞKÞÏß ¨ èÈØV·ßµ èÕÍÕæJÏᢠµøáÄßÏÞW ÎÄß. (Blogger - ഇതൊക്കെ ആരിവക്ക് പറഞ്ഞു കൊടുക്കുന്നു. ചിന്തിക്കുവിന്‍ ചിന്തിക്കുന്നവര്‍ക്ക് ദ്രിഷ്ട്ടന്തങ്ങളുണ്ട്. )
(courtesy: manoramaonline.com)

Tuesday, March 27, 2012

മുസ്ലീം ദമ്പതികളെ ബോധവത്കരിക്കാന്‍ വേണ്ടി പുറത്തിറക്കിയ പുസ്തകം വിവാദമാകുന്നു.!!

മുസ്ലീം ദമ്പതികളെ ബോധവത്കരിക്കാന്‍ വേണ്ടി പുറത്തിറക്കിയ പുസ്തകം വിവാദമാകുന്നു. പ്രശസ്ത മുസ്ലീം പണ്ഡിതനായ മൗലവി അഷ്‌റഫ് അലി തന്‍വി എഴുതിയ 'എ ഗിഫ്റ്റ് ഫോര്‍ മുസ്ലീം കപ്പിള്‍' പുസ്തകത്തിലെ ഉപദേശങ്ങള്‍ പലതും സ്ത്രീവിരുദ്ധമാണ്.മുസ്ലീം ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യയെ കൈ കൊണ്ടോ വടികൊണ്ടോ മര്‍ദ്ദിക്കാനും കാതില്‍ പിടിച്ചുതള്ളാനും അവകാശമുണ്ട്.ഭാര്യ അനുസരണക്കേട് കാണിക്കുകയാണെങ്കില്‍ അവര്‍ക്കെതിരേ ബലം പ്രയോഗിക്കുന്നതിലും ശകാരിക്കുന്നതിലും തെറ്റില്ല. ഭാര്യയുടെ സൗന്ദര്യം ഭര്‍ത്താവിന് മാത്രം ആസ്വദിക്കാനുള്ളതാണ്. സമ്മതം കൂടാതെ വീടുവിട്ടിറങ്ങുന്ന ഭാര്യയെ ശിക്ഷിക്കുന്നതില്‍ യാതൊരു തെറ്റുമില്ല.ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കുവെച്ച പുസ്തകത്തിന്റെ ടാഗാണ് ഏറ്റവും രസകരം. മുസ്ലീം ദമ്പതികള്‍ക്കുള്ള 'മികച്ച വിവാഹ സമ്മാനം' എന്ന വിശേഷണമാണ് പുസ്തകത്തിനുള്ളത്.

Monday, March 26, 2012

പ്രവാസിയുടെ ജീവിതം അടുത്തറിയാന്‍ മുനവ്വറലി തങ്ങള്‍ !!

ദോഹ: സാധാരണക്കാരായ പ്രവാസികളുടെ  ജീവിത സാഹചര്യങ്ങള്‍ അടുത്തറിയാന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ലേബര്‍ ക്യാമ്പുകളിലെത്തി. ഖത്തറിലെ ഹ്രസ്വസന്ദര്‍ശനത്തിനിടെയാണ്  മുനവ്വറലി ശിഹാബ് തങ്ങള്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ മൂന്ന് ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചത്. വിവിധ രാജ്യക്കാരും ഭാഷക്കാരുമായ തൊഴിലാളികളോട്  കുശലം പറഞ്ഞും വിശേഷങ്ങള്‍ തിരക്കിയും തങ്ങള്‍ മണിക്കൂറുകളോളം ക്യാമ്പില്‍ ചെലവഴിച്ചു. ഇന്‍ഡസ്ട്രിയല്‍ ഏരിയ 51ലെ ക്യാമ്പുകളാണ് അദ്ദേഹം സന്ദര്‍ശിച്ചത്. മലയാളികള്‍ക്ക് പുറമെ തമിഴ് സംസാരിക്കുന്ന ശ്രീലങ്കക്കാരെയും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ക്യാമ്പ് നിവാസികളേയും തങ്ങള്‍ സന്ദര്‍ശിച്ചു.  നേപ്പാള്‍, ബംഗ്ളാദേശ് എന്നീ രാജ്യക്കാരോട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ തങ്ങള്‍ ലേബര്‍ ക്യാമ്പിലെ  അടുക്കള, താമസ സൗകര്യം തുടങ്ങിയ സൗകര്യങ്ങളും വീക്ഷിച്ചു.  ക്യാമ്പുകള്‍ക്ക് പരിസരങ്ങളിലെ മലയാളികളുടെ കച്ചവടസ്ഥാപനങ്ങളിലും അദ്ദേഹമെത്തി. ഇന്‍ഡസ്ട്രിയല്‍ ഏരിയ 38ലുള്ള ‘കച്ചാ മാര്‍ക്കറ്റ്’ എന്നറിയപ്പെടുന്ന പഴയ മാര്‍ക്കറ്റ് കൂടി സന്ദര്‍ശിച്ചാണ് തങ്ങള്‍ മടങ്ങിയത്.

Saturday, March 24, 2012

Bheema pally


çµø{Jßæa dÉìÂÎÞÏ ÎÄèÎdÄßÏáæ¿Ïᢠآ ØíµÞøJßæaÏᢠdÉÄàµÎÞÃí ÌàÎÞÉUß Ïᢠ¥ÈáÌtß‚ ÆV·Þ æ×øàËá¢. ÄßøáÕÈL Éáø¢ È·øJßÈá æÄAá É¿ßEÞùí µ¿WJàø JáU ÌàÎÞMUß ÍÞø ÄJßæÜ ÄæK dÉÖ ØíÄÕᢠdÉÇÞÈÕáÎÞÏ çÎÞØíAáµ {ßW ²KÞÃí. ÈÞÈÞ¼ÞÄßÎÄØí@øÞÏ ÈâùáµÃAßÈí ͵íÄ ¼ÈB {ÞÃí ÆßÕØÕᢠ¥Èád·Ù¢ çÄ¿ßæÏJáKÄí. ¥çùÌcÏßW ÈßKí §ŠÞ¢ÎÄdÉºÞøÃJßÈÞÏß ÕK æØÏíÆJáKàØÞ ÌàÎÞÌàÕßæÏÏᢠεX æ×ÏíAí Ø‡Æí ×ÞÙ߯í ÎÙßX ¥ÌáÌAV ÕÜßÏáˆæÏÏᢠ~Ìù¿AßÏ Øí@ÜJÞÃí ÉUß ÉÃßÄßøßAáKÄí. ÌàÎÞÌàÕßÏᢠÉádÄÈᢠÎÄdɺøÃÞVj¢ ÄßøáÕˆæJJßÏçMÞZ Õ {æøÏÇßµ¢ ¦ZAÞV ¥Õßæ¿Jßç‚VKá. çøÞ·ßµ {ÞÏ ÉÜçøÏᢠ§ÕV ¥qáĵøÎÞÏß Øá~æM¿áJßÏædÄ. §çÄÞæ¿ ¼ÈBZ §ÕøßçÜÏíAí ¦µV×ßAæM¿áµÏᢠÎÄÉøßÕVJÈ¢ 溇æM¿áµÏáÎáIÞÏß. §Äí ÍøÃÞÇßµÞøßµæ {Ïᢠ§¿dÉÍáAzÞæøÏᢠ×áÍßÄøÞAß. ¥ÕV ÎÙàX ¥ÌáÌAV ÕÜßÏáˆæÏ ÕÇß‚á.

ÉádÄæa ÎøÃÕÞVJÏùßEí Æá£~ÞVJøÞÏ ÌàÎÞÌàÕß ÈÞÜíÉÄá ÆßÕØ¢ ÎÞdÄæÎ ¼àÕ߂߸áKáUá. εæa ~ÌùßÈ¿áJáÄæK ¥ÕæøÏᢠ~Ìù¿Aß. ¥Õßæ¿ Äá¿BßÏ æºùßÏ ÈÎØíµÞøMUßÏÞÃí §KæJ ÌàÎÞMUßÏÞÏß Õ{VKÄí.ÌàÎÞÌàÕßÏáæ¿ÏᢠεæaÏᢠÆßÕcÖµíÄßµZ dɵàVJßAáK ÉÜ °ÄßÙcB {ᢠµ@µ {ᢠÈßÜÕßÜáIí. ÎÞÈØßµçøÞ·BZ, ÄàøÞÕcÞÇßµZ, ÕtcÄ ®KßÕÏáæ¿ ÉøßÙÞøJßÈí ÌàÎÞÉUßÏßW dÉÞVjß‚ÞW ËÜ¢ ÜÍßAáæÎKí ͵íļÈBZ µøáÄáKá. ÈßøÞÕÜ¢Ìøáæ¿ÏᢠÆá£~ßÄøáæ¿Ïᢠ¥ÍÏçµdwÎÞÃí ¨ ÉUß. ÌàÎÞÌàÕßÏáæ¿ÏᢠÎÙàX ¥ÌáÌAùáæ¿Ïᢠ~Ìùß¿BZ dÖàçµÞÕßÜßæa ÎÞÄãµÏßÜÞÃí ÉÃßÄßøßAáKÄí. Éá×íÉÞV‚ȵ {á¢, æÈÏíJßøßµ {á¢, ÈßÜÕß {Aáµ {áæÎˆÞ¢ ²øá çfdÄdÉÄàÄßÏÞÃí ¼ÈßMßAáKÄí. dÉÞVjÈÏíAᢠçÈV‚ÏíAáÎÞÏß ®JáKÜÕøßW ¥ÇßµÕá ¥ÈcÎÄØí@øÞÃí.

ÌàÎÞÉUß ©ùâØí    ³çøÞ ÕV×ÕᢠÌàÎÞÌàÕßÏáæ¿ÏᢠÉádÄX ÎÙàX ¥ÌáÌAùßæaÏᢠçÉøßW ÉJá ÈÞZ Èà {áK '©ùâØí (¦IáçÈV‚) ¦ç¸Þ×ßAáKá. ÉÄßÈÞÏßøB {áæ¿ ØÞKßicJßW ĵíÌàVÇbÈßµ {áæ¿ÏᢠdÉÞVjÈÏáæ¿ÏᢠÉÖíºÞJÜJßW ÌàÎÞÉUß ÆV·Þæ×øàËßW æµÞ¿ßçÏùáKçÄÞæ¿ '©ùâØßÈí ¦ø¢ÍÎÞÏß. ÕÞÆcÞç¸Þ×B {á¢, ®ÝáKUJá¢, µÞÏßµÞÍcÞØdɵ¿ÈB {á¢, ç¸Þ×ÏÞdÄÏá¢, ÉGÃdÉÆfßÃÕáæÎˆÞ¢ ÌàÎÞÉUß ©ùâØßæa dÉçÄcµÄµ {ÞÃí. Éá×íÉB {ÞÜᢠçÄÞøÃB {ÞÜᢠdÉÞVjÈÞÜÏÕá¢ ÉøßØøB {ᢠµÎÈàÏÎÞÏß ¥ÜCøßAæMGßøßAá¢. ¦ÏßøAÃAßÈÞ {áµZAí Øì¼ÈcÍfâ ÈÜÿµÞùáIí.ÌàÎÞÉUßÏßW ¥VMßAæM¿áK çÈV‚ÏÞÃí 'ºwÈAá¿¢. ºwÈèÄÜ¢ ÉáøGß, æÕUJáÃáæµÞIí ÕÞÏ Îâ¿ß, ÎÞÜÏá¢, ØÞdOÞÃßJßøßµ {ᢠՂ ÎYµá¿B {ÞÃí ºwÈAá¿BZ ®KùßÏæM¿áKÄí. µá¿JßW µJß‚áÕ‚ Äßøßµ {ᢠçÈV‚AÞÖáÎÞÏß ÍµíÄV ÕÜ¢ ÕÏíAáKá. ÕßÖáiæÎKá ÕßÖbØßAæM¿áK ®HÏᢠÉá×íÉB {á¢, ÉGáÄáÃßÏᢠÉUßÏßW ÈßKá ÕÞBÞX ¦øÞǵøáæ¿ ÄßøAÞÃí. ÜfAÃAßÈá øâÉÏᢠdÆÕcB {áÎÞÃí µÞÃßAÏÞÏᢠçÈV‚ÏÞÏᢠÜÍßAáKÄí.

µˆß¿ß ÎØíÄÞX    ÌàÎÞÌàÕßÏáæ¿Ïá ÉádÄæaÏᢠεíÌùçÏÞ¿á çºVKí ÎæxÞøá ~ÌV µÞÃÞÕáKÄÞÃí. ÌÞÕ ®K çÉøßÜùßÏæMGßøáK     Øßiæa ~ÌùÞÃßÄí. µˆß¿ß ÎØíÄÞX ®KÞÃí ¥çgÙæJ Õß {߂߸áKÄí.

ÎøáKá µßÃV    
ÌàÎÞÉUßÏáæ¿ ɸߨøJáU µßÃxᑚ æÕUJßÈí ´×ÇÖµíÄßÏáæIKÞÃá ÕßÖbÞØ¢. ÎøáKá µßÃV ®KÞÃí µßÃV ¥ùßÏæM¿áKÄí. ÌàÎÞÉUßÏáæ¿ÏᢠÆV·Þ æ×øàËßæaÏᢠØÎàÉ¢ øIá µßÃùáµ {áIí. çÕÈWAÞÜJá çÉÞÜᢠÕxÞJ ¨ µßÃùáµæ {ÞKßW § {¢ ºâ¿áæÕU¢ ÜÍßAáKÄᢠ¼ÈdÖiÏÞµV×ßAáKá.

Thursday, March 22, 2012

മദ്രസ്സധ്യപകരുടെ മക്കള്‍ക്ക്‌ ലാപ്ടോപ് !!

ÄßøáÕÈLÉáø¢: çµø{ ÎdÆØÞÇcÞɵ çfÎÈßÇß ¥¢·B{ÞÏ ÎdÆØÞÇcÞɵøáæ¿ ²KᢠøIᢠÕV×¢ ®X¼ßÈàÏùß¹í ÉÀßAáK ÎAZAá ÜÞÉíç¿ÞÉí ÕßÄøÃ¢ 溇áæÎKá ÈcâÈÉf çfÎÕµáMá ÁÏùµí¿V ¥ùßÏß‚á. ¥VÙÄÏáUÕV çø¶µZ ØÙßÄ¢ çµÞÝßçAÞ¿í ²ÞËߨßW ¥çÉf ØÎVMßAâ. çËÞY: 0495_ 2720577. 

ÄßøáÕÈLÉáø¢: ÎáØíÜߢ Õ߯cÞVÅßÈßµZAáU ØíçµÞ{V×ßÉí, ØíææxÉXÁí ÈßøAáµZ Éøß×íµøß‚á ØVAÞV ©JøÕÞÏß. ØíçµÞ{V×ßMᢠÄáµÏᢠºáÕæ¿.Áßd·ß_4000, Éß¼ß_5000, dÉË×ÈW_6000, çÙÞØíxW ØíææxÉXÁí dÉÄßÎÞØ¢ 1200 øâÉ ÈßøAßW ÉøÎÞÕÇß ²øá ÕV×çJAá 12000 øâÉ. ØíçµÞ{V×ßÉí, çÙÞØíxW ØíææxÉXÁí ØíµàÎßÈá Øß.®‚í. ÎáÙNÆíçµÞÏ ØíçµÞ{V×ßÉí ®K çÉøá¢ ÈWµßÏßGáIí.

ÎdÆØÞÇcÞɵ çfÎÈßÇß ÉÜßÖøÙßÄÎÞAß
ÄßøáÕÈLÉáø¢: Ø‚ÞV µNß×X ùßçMÞVGßæa ¥¿ßØíÅÞÈJßW çµø{Jᑚ ÎdÆØÞÇcÞɵVAí ¯VæM¿áJßÏ çfÎÈßÇß ÉÜßÖøÙßÄÎÞAß. ÈßçfÉ µÞÜÏ{Õßæa ¥¿ßØíÅÞÈJßW ÈßçfÉ¢, ¦ÆÞÏ¢, dÉÄßÎÞØ æÉX×X, Äßøßæµ ÜÍßAáK Äáµ ®KßÕ µÞÃßAáK ØíçxxíæÎaÞÃá ÉÜßÖøÙßÄÎÞAßÏÄí. ÎdÆØÞÇcÞɵ çfÎÈßÇß ¥¢·BZAá ÜÍßçAI æÉX×X, ØÎÞÙãÄ ÈßçfÉJáµ, Îxá ØÞOJßµ ¦ÈáµâÜcBZ ®KßÕ çfÎÈßÇß ÎÞçȼV d¿×ùß ÕÝß ÕßÄøÃ¢ 溇á¢.

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത