Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

ശനിയാഴ്‌ച, ഡിസംബർ 31, 2011

തടവില്‍ കഴിയുന്നവരുടെ മോചനം: നോര്‍ക്ക പ്രതിനിധി സൗദി സന്ദര്‍ശിക്കും !!

തിരുവനന്തപുരം: സൗദി അറേബ്യയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന മലയാളികളുടെ മോചനത്തിനായുള്ള നടപടിയുടെ ഭാഗമായി നോര്‍ക്കയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ജനുവരിയില്‍ തന്നെ സൗദി അറേബ്യയിലേക്കയക്കുമെന്ന്് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.  ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ അറിഞ്ഞ ശേഷം സര്‍ക്കാര്‍ പ്രതിനിധി അവിടെയുള്ള മലയാളി സംഘടനകളുമായി ചര്‍ച്ച നടത്തി ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കാനുള്ള സാധ്യതകള്‍ ആരായും. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ കഴിയുന്നവരെയും വിസ തട്ടിപ്പില്‍ വഞ്ചിതരായി നാട്ടിലെത്താന്‍ കഴിയാത്തവരെയും രോഗികളെയും നാട്ടില്‍ എത്തിക്കാന്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്ലോബല്‍ എന്‍.ആര്‍.കെ മീറ്റ് 2011ന്റെ ഭാഗമായി പ്രവാസി മലയാളികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.  35 വിദേശമലയാളി സംഘടനാ പ്രതിനിധികളുമായും പ്രവാസി മലയാളികളുമായും മുഖ്യമന്ത്രി നേരിട്ട് ആശയവിനിമയം നടത്തി. കാലാവധി കഴിഞ്ഞും ജയിലില്‍ കഴിയുന്നവരുടെ പ്രശ്‌നങ്ങള്‍, മടങ്ങിയെത്തിയ വിദേശമലയാളികളുടെ പുനരധിവാസം, എംബസികളിലെ ഉദ്യോഗസ്ഥ ക്ഷാമം, അവശനിലയിലായവരെ നാട്ടിലെത്തിക്കുന്നതിലുള്ള ബുദ്ധിമുട്ട്, പ്രവാസി കമ്മീഷന്‍ രൂപീകരണം, എന്‍ആര്‍ ഐ സഹകരണ സൊസൈറ്റി, ബാങ്ക്, സര്‍വകലാശാല, റിക്രൂട്ട്‌മെന്റ് തട്ടിപ്പ്, വിദേശത്തായിരിക്കുമ്പോള്‍ നാട്ടിലുള്ള സ്വത്തിനുള്ള സുരക്ഷ മുതലായ വിഷയങ്ങളാണ് പ്രധാനമായും വിദേശമലയാളികള്‍ ഉന്നയിച്ചത്.

പ്രവാസികളുടെ സ്വത്ത് തട്ടിയെടുക്കുന്നത് ഉള്‍പ്പടെയുള്ള കേസുകളും പരാതികളും അന്വേഷിക്കുന്നതിന് പോലീസ് സ്റ്റേഷനുകളിലെ എന്‍.ആര്‍.കെ സെല്‍ ഒരു ഐ.ജിയുടെ കീഴിലാക്കി വിപുലീകരിക്കും. ഇതിനായി ഓരോ ഡിവൈഎസ്പിക്കും ഓരോ ജില്ലയുടെ ചുമതല നല്‍കും. എംബസികളില്‍ മലയാളി ഉദ്യോഗസ്ഥനെ നിയമിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. വടക്കേ ഇന്ത്യയിലും മറ്റ് സംസ്ഥാനങ്ങളിലുമുള്ള മലയാളികളുടെ യാത്രാ സൗകര്യം വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്തുന്നതിനും നിലവിലുള്ള ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് നല്‍കുന്ന കാര്യവും റെയില്‍വെ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് ജനുവരി 15ന് എറണാകുളത്ത് റെയില്‍വെയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ് റെയില്‍വെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രവാസികള്‍ക്ക് മാത്രമായി ബാങ്ക് തുടങ്ങുന്ന കാര്യം ആര്‍.ബി.ഐയുമായും കേന്ദ്ര സര്‍ക്കാരുമായും ആലോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളും. എന്‍. ആര്‍.കെ സര്‍വകലാശാല തുടങ്ങുന്നതും ഒരു കോളേജില്‍ വിദേശ മലയാളികളുടെ കുട്ടികള്‍ക്ക് മാത്രമായി സീറ്റ് സംവരണം ചെയ്യുന്നതും നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി അനുഭാവപൂര്‍വം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
.
(courtesy:gulfmalayaly.com)

ചൊവ്വാഴ്ച, ഡിസംബർ 27, 2011

തൃക്കരിപ്പൂര്‍ മുസ്ലിം ജമാഅത്ത് ഗള്‍ഫ് പ്രവാസി സംഗമം സംഘടിപ്പിക്കുന്നു !!

ദുബായ്: പ്രവാസ ഭൂമിയില്‍ പ്രവര്‍ത്തന രംഗത്ത് മൂന്നര പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ദുബായ് തൃക്കരിപ്പൂര്‍ മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ തൃക്കരിപ്പൂര്‍ മുസ്ലിം ജമാഅത്ത് അടിസ്ഥാനപ്പെടുത്തി ഗള്‍ഫ് പ്രവാസി സംഗമം സംഘടിപ്പിക്കുന്നു. മാര്‍ച്ച് ആദ്യവാരത്തില്‍ ദുബായിയില്‍ വെച്ച് നടക്കുന്ന സംഗമത്തില്‍ യു.എ.ഇക്ക് പുറമെ മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള തൃക്കരിപ്പൂര്‍ മുസ്ലിം ജമാഅത്തിന്റെ പ്രവര്‍ത്തകന്മാരും പ്രതിനിധികളായി പങ്കെടുക്കും. ചടങ്ങില്‍ തൃക്കരിപ്പൂര്‍ മുനവ്വിര്‍ കമ്മിറ്റിയുടെ ഭാരവാഹികള്‍, പ്രമുഖ പണ്ഡിതന്മാര്‍, പ്രവാസ ലോകത്തിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. ആദ്യമായാണ് തൃക്കരിപ്പൂര്‍ മുസ്ലിം ജമാഅത്ത് പരിധിയിലുള്ളവരെയെല്ലാം ഒത്തൊരുമിച്ച് ചേര്‍ത്ത് കൊണ്ട് വിപുലമായ രീതിയില്‍ ഗള്‍ഫ് പ്രവാസി സംഗമം സംഘടിപ്പിക്കുന്നത്.

അല്‍ഗുറൈര്‍ സെന്ററില്‍ വെച്ച് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രസിഡണ്ട് യു.പി. മുഹമ്മദ് സഹീര്‍ അദ്ധ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി സലാം തട്ടാനിച്ചേരി ഗള്‍ഫ് സംഗമത്തിന്റെ രൂപ രേഖ യോഗത്തില്‍ വിശദീകരിച്ചു. മെഡിറ്റ് പ്രവര്‍ത്തന റിപ്പോര്‍ട്ട് ജന: കണ്‍വീനര്‍ ടി. മുഹമ്മദ് അവതരിപ്പിച്ചു. മെഡിറ്റ് ചെയര്‍മാന്‍ ടി.പി. സിറാജ്, ഡി.ടി.എം.ജെ, ട്രഷറര്‍, എന്‍.പി. ഹമീദ് ഹാജി, ടി. ഹമീദ്, എന്‍. അബ്ദുള്ള, കെ.വി.വി. അബ്ദുള്‍ റഹിമാന്‍, സി.റഹീം, എം. അബ്ദുള്ള, ടി. മൊയ്തീന്‍, വി.പി.പി. അബ്ദുള്‍ റഹിമാന്‍,   എന്‍. ഷബീര്‍, ഒ.ടി. അബ്ദുള്ള, എ.കെ. മുത്തലിബ്, സുനീര്‍.എന്‍.പി. എന്‍. ആഷിഖ് കൂലേരി, എ.കെ. അബ്ദുള്‍ സത്താര്‍, അനസ് വി.പി. തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. എം. അബ്ദുള്‍ സലാം നന്ദി പറഞ്ഞു.
(courtesy:gulfmalayaly.com)

വ്യാഴാഴ്‌ച, ഡിസംബർ 22, 2011

മദീന മസ്ജിദുന്നബവി !

§ØíÜÞ¢ ÎÄ ÕßÖbÞØßµZAá dÉÞÇÞÈcÎáU ÎâKá çÆÕÞÜÏBZ ÎÞdÄÎÞÃáUÄí. ÎAÏßæÜ ÎØí¼ßÆáW Ùù¢, ÎÆàÈÏßæÜ ÎØí¼ßÆáÈÌÕß, ¼ùáØçÜÎßæÜ ÎØí¼ßÆáW ¥~íØ. ¨ ÎâKá ÉUßµZ ÎÞdÄÎÞÃá dÉçÄcµ ©çgÖcçJÞæ¿ ØwVÖßAÞX ¥ÈáÕÆß‚ßGáUÄí. µ¥ÌÞÜÏ¢ ©ZæM¿áK ÎØí¼ßÆáW Ùù¢ µÝßEÞW øIÞÎæJ ¦øÞÇÈÞÜÏÎÞÏ ÎÆàÈÞ ÉUßçÏÞ¿á çºVKáU dÉÕÞºµæa ùì{Þæ×øàËí µÞÃÞÈÞÏß ®ÜïÞ ØÎÏB{ßÜᢠÕßÖbÞØßµ{áæ¿ ÈßÜÏíAÞJ dÉÕÞÙÎÞÃí.

nçÜÞµ øÞ¼cB{ßæÜ Èâxß ¥ùáÉJßÏÞùáçµÞ¿ßçÏÞ{¢ ÕøáK §ØíÜÞ¢ ÎÄ ÕßÖbÞØßµZ ØbLAÞæøAÞ{ᢠÌtáAç{AÞ{ᢠØíçÈÙßAáKÄá dÉÕÞºµX ÎáÙNÆí ÈÌßæÏÏÞÃí. ¥ÄáæµÞIáÄæK ¼àÕßÄJßæÜÞøßAæÜCßÜᢠØìÆß ¥çùÌcÏßæÜ dÉÕÞºµ È·øÎÞÏ ÎÆàÈ ¥W ÎáÈŒùÏßæÜJß ÈÌßÏáæ¿ ùì{Þæ×øàæËÞKá µÞÃáµæÏKÄá ÕßÖbÞØßµ{áæ¿ ºßøµÞÜ ØbÉíÈÎÞÃí. ÎÆàÈÞ ÉUßÏßW ÈÎØíµøßAÞÈᢠdÉÕÞºµ ÍÕÈJßæÜ ¥çgÙJßæa ~Ìùß¿JßÈøßµßæÜJß ØÜÞ¢ ÉùÏÞÈᢠ¦d·ÙßAÞJÕøÞøáÎßÜï. ÉÃÕᢠ¦çøÞ·cÕᢠ©IÞÏÄáæµÞIá ÎÞdÄ¢ ¨ ØbÉíÈ¢ ÉâÕÃßÏÃæÎKßÜï. ¥ÜïÞÙáÕßæa ¥Èád·ÙÕᢠµÞøáÃcÕᢠ©I޵â ®KÄÞÃá ÉøÎ dÉÇÞÈæÎKá ÕßÖbÞØßµZ ÄæK ©ùMßAáKá. dÉÕÞºµæa ÉUßÏßÜᢠùì{Þ æ×øàËßÜᢠ§Èß Ù¼í µÝßÏáKÄáÕæø ØwVÖµøáæ¿ ÄßøAá ÕVÇßAá¢.

ÎÆàÈÏßæÜ ÎØí¼ßÆáÈÌÕß ®K dÉÕÞºµæa ÉUßÏßæÜ ÈÎØíµÞøJßÈá Îxá ÉUßµ{ßçÜÄßçÈAÞZ ¦Ïßø¢ §øGß ÉáÃcÎáæIKÞÃá ÎáÙNÆí ÈÌß ÉÀßMß‚Äí. §ØíÜÞ¢ ÎÄ ÕßÖbÞØßµZAá dÉÞÇÞÈcÎáU ÎâKá çÆÕÞÜÏBZ ÎÞdÄÎÞÃáUÄí. ÎAÏßæÜ ÎØí¼ßÆáW Ùù¢, ÎÆàÈÏßæÜ ÎØí¼ßÆáÈÌÕß, ¼ùáØçÜÎßæÜ  ÎØí¼ßÆáW ¥~íØ. ¨ ÎâKá ÉUßµZ ÎÞdÄÎÞÃá dÉçÄcµ ©çgÖcçJÞæ¿ ØwVÖßAÞX ¥ÈáÕÆß‚ßGáUÄí. µ¥ÌÞÜÏ¢ ©ZæM¿áK ÎØí¼ßÆáW Ùù¢ µÝßEÞW øIÞÎæJ ¦øÞÇÈÞÜÏÎÞÏ ÎÆàÈÞ ÉUßçÏÞ¿á çºVKáU dÉÕÞºµæa ùì{Þæ×øàËí µÞÃÞÈÞÏß ÕßÖbÞØßµ{áæ¿ ÈßÜÏíAÞJ dÉÕÞÙÎÞÃßÕßç¿Aí ®ÜïÞ ØÎÏB{ßÜá¢.

¨ ÉUßÏßW Ù¼í  ùÎØÞX çÕ{µ{ßæÜ ÄßøAá ÈßÏdLÃÞÄàÄÎÞÃí. ÜfAÃAßÈá ÕßÖbÞØßµZ ¨ ÉUßÏßW dÉÞV@ÈÞÈßøÄøÞÏß ÎáÝáÕX ØÎÏÕᢠ§øßAáKÄᢠ¨ ØÎÏJÞÃí. Îxá ØÎÏB{ßW øÞdÄß ÉJáÎÃß µÝßEÞW ÉUß ¥¿ÏíAá¢. ÉáÜVæ‚ ÈÞÜá ÎÃßAÞÃá ÕàIᢠ¦øÞÇÈÏíAÞÏß ÄáùKá æµÞ¿áAáµ. ùÎØÞX ÎÞØ¢ ÎÆàÈÞ ÉUßÏßW ©WØÕ dÉÄàÄßÏÞÃí. §ËíÄÞV ÕßÍÕBZ ÈßøJß ÉUßÏßçÜæAÞÝáµßæÏJáK ÕßÖbÞØßµæ{ èµÉß¿ß‚á fÃß‚ßøáJáµÏᢠçÈÞOá ÎáùßMßAáµÏᢠ溇áKÄßæa ¦ÄßÅc ÎøcÞÆ ¥ØâÏÞÕÙÎÞæÃKá ÎÞdÄÎÜï çÜÞµ øÞ¼cB{ßW ÈßæKJáKÕVAá ÉáJX ¥ÈáÍÕ¢ µâ¿ßÏÞÃí. µÜÕùÏßÜïÞJ ØíçÈÙJßæa ÉøcÞÏÎÞÃá ÎÆàÈÞ ÈßÕÞØßµZ §çMÞÝá¢.

ÎAÏßW ÈßKí ¥ÍÏÞV@ßµ{ÞÏß ÕK ÎáÙÞ¼ßùáµæ{ ©ì×íÎ{ÎÞÏß ØbàµøßAáµÏᢠ¥ÕVAá çÕI ®ÜïÞ ØÙÞÏ ØìµøcBZ ÈWµáµÏᢠæºÏíÄ ÎÆàÈÞÕÞØßµZ ¥XØÞùáµZ ®KùßÏæMGÄᢠ¥Õøáæ¿ ØíçÈÙÕÞÏíÉßæa ¥¢·àµÞøÎÞÏßøáKá. ØbLçJAÞZ ¥ÄßÅßµ{ÞÏ ÎáÙÞ¼ßùáµ{áæ¿ ÄÞWÉøcBZAá dÉÞÎá~c¢ ÈWµßÏ ¥XØÞùáµ{áæ¿ ·áà ÕßçÖ×æJ ~áV¦ÈßW ¥ÜïÞÙáÄæK dÉÖ¢Øß‚ßGáIí. 'ÎáÙÞ¼ßùáµZ ®JᢠÎáOá ÕßÖbØßAáµÏᢠ¥ÕVAá ÍÕÈæÎÞøáAáµÏᢠæºÏíÄÕV. ¥ÕV ÄB{áæ¿ ¥¿áçJAí ¥ÍÏÞV@ßµ{ÞÏß ÕKÕæø ØíçÈÙßAáKá. ¥ÕVAá ÈWµæMGÄßW ÈßKí ®æLCßÜᢠÜÍßAÃæÎK ¦ÕÖc¢ ¥Õøáæ¿ ÎÈTßÜßÜï. ØbL¢ ¥ÄcÞÕÖcBZ çÉÞÜᢠ¥ÕV ÎxáUÕVAá dÉÞÇÞÈc¢ ÈWµß Äc¼ßAáKá (~áV¦X 59:9).

dÉÕÞºµÈí ¥ÍÏ¢ ÈWµßÏ ÎÆàÈAÞøÞÏ ¥XØÞùáµ{áæ¿ ÆÏ, ÕßGáÕàÝíº, ØÙß×íÃáÄ, ÕßÖbØíÄÄ, ܼí¼, ¦ÄßÅc ÎøcÞÆ ®KßÕÏßæÜÜïÞ¢ ÉßXÄá¿V‚ µÞÃßAáKÕøÞÃí ¨ ÄÜÎáùÏßÜáUÕøᢠ®KÄÞÃí §Õß¿áæJ dÉçÄcµÄ.  ÎÆàÈÏßæÜ ØbçÆÖßµ{ᢠÕßçÆÖßµ{áÎÞÏÕøáæ¿ ØíçÈÙÕÞÏíÉßæa øáºß §ËíÄÞV ÕßøáKßæÜ ÕßÍÕBç{AÞZ ¦ØbÞÆcµøÎÞÕáKá. ÖÞLßÏᢠØÎÞÇÞÈÕᢠ©IÞAáK dÉÕÞºµ È·øßÏßæÜ §ØíÜÞÎßµ ºøßdÄ ØíÎÞøµB{ᢠ§Õßæ¿æÏJáKÕøáæ¿ ÎÈTßW èÆÕ ØíÎøÃÏᢠdÉÕÞºµ ØíçÈÙÕᢠÕVÇßMßAáKá.

dÉÕÞºµÜÌíÇß ÜÍß‚ ÎáÙNÆí ÈÌßæÏÏᢠ¥çgÙJßæa ¥ÈáÏÞÏßµæ{Ïᢠ¼Èß‚áÕ{VK ÎAÏßæÜ ~áèù×ßµZ µÀßÈÎÞÏß çdÆÞÙßAÞX Äá¿BßÏçÄÞæ¿ ÈÞ¿áÕß¿ÞX ÄàøáÎÞÈßAáµÏÞÏßøáKá. ¥ÈáÏÞÏßµ{ßÜÇßµ¢ çÉæøÏᢠçÈøæJ ÄæK ÏÞdÄÏÏ‚ ÎáÙNÆí ÈÌß ¥ÌâÌAV Øßgà~ßæÈÞMÎÞÃá ÎÆàÈÏßçÜAá Ùß¼íù È¿JßÏÄí. ÎAÏßW ÖdÄáAZ ÎáÙNÆßæÈ ÕÇßAÞX ÉøßÉÞ¿ß ¦ØâdÄâ æºÏíÄ ÆßÕØ¢ ¥ÄàÕ øÙØcÎÞÏß ÈÌßÏᢠ¥ÌâÌAùᢠÏÞdÄ Äßøß‚á. ÖdÄáA{ßW ÈßKí  ¥ÍÏ¢ çÄ¿ÞX µáæù ÆâæøÏáU ÅìV ÎÜÏáæ¿ Îáµ{ßæÜ ·áÙÏßW dÉçÕÖß‚á. ÎáÙNÆßæÈ µIá Éß¿ßAáKÕVAá ÖdÄáAZ 100 ²GµBæ{ ÉÞøßçÄÞ×ßµÎÞÏß dÉ~cÞÉß‚á. ¥çÈb×µV ·áÙÞÎá~æJJß. ¥Õøáæ¿ µÞWæMøáÎÞx¢ çµG ¥ÌâÌAV ÍÏKá Õßù‚á. ¥ÌâÌAV ©ÄíµÃíÀæM¿áKÄá µIá ÈÌß ØÞLbÈæM¿áJß. 'Èà Æá£~ßçAI, ÈßÖíºÏ¢, ¥ÜïÞÙá ÈçNÞæ¿ÞMÎáIí. (~áV¦X 9:40)

·áÙÞ Îá~Já ºßÜLßÕÜÏᢠdÉÞÕßæa ÎáGÏᢠµI ÖdÄáAZ ¦ZæMøáÎÞxJßæa ÜfÃÎßÜïÞJÄßÈÞW οBßçMÞÕáµÏÞÏßøáKá. ÖdÄáAZ ¥¿BßÏ çÖ×¢ ÎâKÞ¢ ÆßÕØ¢ øÞÕßæÜ ÏdÅßÌí (§KæJ ÎÆàÈ) ÜfcÎÞAß ÏÞdÄ ÉáùæMGá. ÉÄßÕá ÕÝßÏßÜâæ¿ÏÜïÞæÄ æºC¿W ÄàøMÞÄÏßÜâæ¿. ÖdÄáA{áæ¿ µHá æÕGß‚á ùÌà©W ¥ŒW 12Èá ÄßC{ÞÝíº ÏdÅßÌßÈ¿áJáU ~âÌÞ§æÜJß. ¦…ÞÆÞøÕBç{Þæ¿ÏÞÃá ØídÄàµ{ᢠµáGßµ{ᢠ©ZæMæ¿ÏáU ¼ÈBZ dÉÕÞºµæÈ Øbàµøß‚Äí. ~âÌÏßW ÈÌß ¦ÆcæJ ÉUß ÈßVÎß‚á. æÕUßÏÞÝíº øÞÕßæÜ ~âÌÏßW ÈßKá ÏÞdÄ Äá¿VKá. ÌÈâØÞÜßÎßW ®JßÏçMÞZ ¼áÎᥠÈÎØíµÞøJßÈá ØÎÏÎÞÏß. ÄÞÝbøÏßW ÈÌßÏᢠآ¸Õᢠ¦ÆcæJ ¼áÎᥠÈÎØíµÞø¢ ÈßVÕÙßAáµÏᢠæºÏíÄá. ®Áß 622 æØÉíx¢ÌV 20 ùÌà©W ¥ŒW 16ÈÞÏßøáKá dÉÕÞºµX ÏdÅßÌßW (§KæJ ÎÆàÈÞ È·ø¢) dÉçÕÖß‚Äí.

ÈÌßæÏ ¥ÄßÅßÏÞÏß ØbàµøßAÞX ÉÜøᢠÎáçKÞGá ÕKá. ®KÞW Äæa ²GµæJ ØbÄdLÎÞÏß Õß¿ÞX ÈÌß µWÉß‚á. ²Gµ¢ ÎáGáµáJáKß¿JßùBáæÎKùßÏß‚á. ÌÈâȼí¼ÞùßæÜ øIá ÏÄࢠµáGßµ{áæ¿ ÎáLßøß ©ÃAáK ØíÅÜJÞÃí ²Gµ¢ ÏÞdÄ ÈßVJß ÎáGáµáJßÏÄí. ÈÌß ¥Õßæ¿ §ùBß. µáGßµZAá ɵø¢ ØíÅÜ¢ ¥Õøáæ¿ Ø¢øfµÈÞÏßøáKÏÞZ ÈWµß. ÈÌßÏáæ¿ µWÉÈ dɵÞø¢ ¦ ØíÅÜJá ÉUß ÈßVÎß‚á. ¦ ÉUßÏÞÃá ÎØí¼ßÆáÈÌÕß ¦ÏÄí. ÉßKà¿á ÉUßçÏÞ¿á çºVKá ÈÌßAá ÄÞÎØßAÞX Õà¿á¢ ÉÃßÄá. ÎáÙNÆí ÈÌß ®JßÏ çÖ×¢ ÏdÅßÌá dÉÕÞºµæa ÉGâ ¥ÅÕÞ ÎÆàÈ ¥WÎáÈŒù ®KùßÏæMGá.

ÎÆàÈÏßæÜJßÏ ÈÌßAá æµÞGᢠµáøÕÏáÎÞÏáU ØbàµøÃÎÞÏßøáKá ÎáØíÜߢµZ ÈWµßÏÄí. ÖádÍ ÕØídÄÎÃßæEJßÏ dÉÕÞºµæÈ ÆËí ÎáGßÏÞÃá µáGßµZ ÕøçÕxÄí. ¦ÆVÖJßÈá çÕIß ØbL¢ È޿ᢠÕà¿á¢ ØbJáA{ᢠÌtáAæ{ÏᢠÄc¼ßæ‚JßÏ ÎáØíÜߢµ{áæ¿ ºøßdÄ Ùß¼íù ÎÆàÈ ØwVÖßAáKÕV ØíÎøßAáKá. §ØíÜÞÎßµ Íøõâ¿Jßæa ¦ØíÅÞÈÎÞÏÄᢠÉßKà¿á ÎÆàÈÏÞÃí. ÄcÞ·B{áæ¿ ¥ÈáÍâÄßÏᢠÉÞÀÕᢠdÉçºÞÆÈÕᢠ©ZæAÞUáK ÎÆàÈ ÕßÖbÞØßµZAí ©ÃVÕá ɵøáKá. ÖÞLßÏáæ¿ÏᢠØÎÞÇÞÈJßæaÏᢠØçwÖ¢ ɵøáK ¨ çÆÕÞÜÏJßÜᢠÉøßØø dÉçÆÖB{ßÜᢠ§ØíÜÞÎßµ ºøßdÄJßæÜ ÎÙJÞÏ Îá~ÎádƵZ µIá ÎÈ¢ µá{ßVAÞÈÞÕáKá.

ÎáØíÜߢµ{áæ¿ ÄàÏÄß ÈßVÃÏJßÈ¿ßØíÅÞÈÎÞÏÄᢠdÉÕÞºµæa ÎAÏßW ÈßKá ÎÆàÈÏßçÜAáU ºøßdÄ dÉØßiÎÞÏ Ùß¼íùÏÞÃí. dÉÕÞºµæa ÎÆàÈÏßçÜAáU ÉÜÞÏÈJßÈß¿ÏßW ÈßVÎß‚ ¦ÆcæJ ÎáØíÜߢ ÉUßÏÞÏ ÎØí¼ßÆí ~âÌÏßW ÖÈßÏÞÝíº ÆßÕØ¢ dÉÕÞºµX çÉÞÏß ÈÎØíµøßAÞùáIÞÏßøáKá.  ÎÆàÈÏßæÜJßÏÕV Õà¿áµ{ßW ÈßKí ¥¢·Öáiß ÕøáJß (Õá{á) ~âÌÏßæÜ ÎØí¼ßÆßW çÉÞÏß øIá ùA¥Jí ÈÎØíµøß‚ÞW ²øá ©¢ù ÈßVÕÙß‚ dÉÄßËÜÎáæIKÞÃá ÈÌß ¥ÈáºøzÞæø ÉÀßMß‚Äí. ¥Äá æµÞIáÄæK ÎÆàÈ ØwVÖßAáK ÕßÖbÞØßµZ ¨ ÉUßÏßW §çMÞÝᢠdÉÞV@ÈÏíæAJáKáIí. çÜÞµæÎBáÎáU ÎáØíÜߢ ¼ÈçµÞ¿ßµ{áæ¿ ÈßÄc¼àÕßÄJßW dÉÕÞºµX æºÜáJáK ØbÞÇàÈ¢ ¥ÄcqáĵøÎÞÃí. dÉÕÞºµ ÎÞÄãµ ¼àÕßÄJßW ɵVJÞX æÕOWæµÞUáµÏᢠ¥çgÙ¢ ÈWµßÏ ÉÞÀBZ ²KßÈá Éßùæµ ÎæxÞKÞÏß ¼àÕßÄJßÜá¿Èà{¢ dÉçÏÞ·ß‚á ØÞÏâ¼c¢ ¥ÈáÍÕßAáµÏᢠ溇áKÕøÞÃí ÕßÖbÞØßµ{ßW ÍâøßÉfÕá¢.
(courtesy;manoramaonline.com)

വെള്ളിയാഴ്‌ച, ഡിസംബർ 16, 2011

ജര്‍മ്മനിയില്‍ നിസ്കാരം തടയാന്‍ സ്കൂളിനു അനുമതി !!


PÀa\nbn \nkvImcw XSbm³ kvIqfn\v A\paXn

_Àen³: _Àen\nse Hcp ]»nIv kvIqfn apkvenw hnZymÀYn aXmNmc {]Imcw {]mÀYn¡p¶Xp XSbm³ kvIqfn\p s^Ud tImSXn A\paXn \ÂIn. sse]vknKnse s^Ud tImSXnbmWv D¯chv ]pds¸Sphn¨ncn¡p¶Xv. kvIqfnsâ kpKaamb {]hÀ¯\¯n\v CXp XSkamsW¶v tImSXn hnebncp¯n.

AtXkabw, {]mÀYn¡m\pÅ AhImiw aX kzmX{´y¯nÂs¸Sp¯n `cWLS\ Dd¸p \ÂIp¶XmsW¶pw tImSXn NqWvSn¡m«n. \nkvImcw XSª kvIqÄ A[nIrXcpsS \S]Sns¡Xntc ]Xns\«pImc\mb bq\pkv Fw. F¶ hnZymÀYnbmWv tImSXnsb kao]n¨Xv.

ap¸Xn¸cw cmPy¡mÀ ]Tn¡p¶ kvIqfnsâ s]mXpkz`mhw Hcp aX¡mÀ¡mbn amäm\mhnsömWv kvIqfnsâ Xocpam\w.

{]mÀY\ kw_Ôn¨v apkvenw hnZymÀYnIÄ¡nSbn Xs¶ cq£amb A`n{]mbhyXymkw \ne\n¡p¶p F¶p NqWvSn¡m«nbmWv {]mÀY\ XSbm³ kvIqfn\v A\paXn \ÂInbncn¡p¶Xv. cWvSp hÀjw \oWvS \nbabp²¯n\v CtXmsS Xocpam\ambn.

GXmWvSv \mep aney³ apkvenwKÄ PÀa\nbn Pohn¡p¶pWvSv. 50 hÀj§Ä¡v ap¼v PÀa\n SÀ¡nbpambn KÌv hÀ¡À ]mt¡Pv DS¼SnbpsS ASnØm\¯nemWv apkvenwKÄ PÀa\nbntebv¡p IpSntbdp¶Xv. \nehn apkvenwKsf PÀa\n \¶mbn Cât{Kâv sN¿m³ {ian¡pt¼mgpw hnZym`ymktam kmwkvImctam H«pw sXm«pXoWvSnbn«nÃmsX ChnsS IpSntbdnbncn¡p¶ Ipsd apkvenwKÄ PÀa\n¡p am{Xaà apkvenw P\Xbv¡pXs¶ \mWt¡SpWvSm¡p¶psh¶mWv AhÀXs¶ ]dbp¶Xv. {Kq¸SnØm\¯n ChcpsS {]hÀ¯\w aXXo{hXbn Dd¸n¨mWv. AXpsImWvSpXs¶ Nne kab§fn aXhnImcw Cf¡nhnSm³ Hcp]äw apkvenwKÄ {ian¡p¶Xv kÀ¡mcn\v XethZ\ krjvSn¡p¶pWvSv.

(courtesy:deepika.com - dnt¸mÀ«v: tPmkv Ip¼nfpthenÂ)

വ്യാഴാഴ്‌ച, ഡിസംബർ 15, 2011

വഴിവിട്ട ബന്ധങ്ങള്‍ - എല്ലാവരും വായിക്കേണ്ട പോസ്റ്റ് ആണിത് പ്രത്യേകിച്ചു പ്രവാസികള്‍ !

ജിദ്ദ, നഗരത്തിലെ ഒരു സ്വകാര്യ ഹോസ്പിറ്റല്‍...ഹോസ്പിറ്റലിലെ ഓരോ കൌണ്‌ടറിലും പതിവിലേറെ തിരക്കുണ്‌ട്‌, മലയാളികള്‍ നടത്തുന്ന ഹോസ്പിറ്റലാണെങ്കിലും നാനാ ദേശക്കാരും അവരുടെ പ്രാദേശിക ഭാഷകളും മൂലം അവിടെ ഒരു തരം പ്രതിധ്വനിയുണ്‌ടാക്കുന്നു. ചുമരില്‍ ഗ്രില്ല്‌ വെച്ച്‌ പിടിപ്പിച്ചിട്ടുള്ള ടെലിവിഷനില്‍ ഇന്ത്യാ ആസ്ത്രേലിയ ക്രിക്കറ്റിന്‌റെ തത്സമയ സംപ്രേഷണം നടക്കുന്നതിലാണ്‌ ഹോസ്പിറ്റലിലെത്തിയ ഇന്ത്യക്കാരുടെ ശ്രദ്ദയെല്ലാം. അവരില്‍ നിന്നെല്ലാം അന്യനായി വരാന്തയില്‍ ഇട്ടിരിക്കുന്ന കസേരയില്‍ അക്ഷമനായി ഇരുന്നു, സിറാജ്‌. മെഡിക്കള്‍ ലാബിന്‌റെ വാതില്‍ തുറന്ന്‌ നഴ്സ്‌ പേര്‌ വിളിക്കുമ്പോഴെല്ലാം അവന്‍ അവരുടെ മുഖത്തേക്ക്‌ ഭീതിയോടെ നോക്കും തന്‌റെ ബ്ളഡ്‌ റിസല്‍ട്ടാണോ അതെന്ന്‌? തനിക്ക്‌ ശേഷം വന്നവരെല്ലാം ഹോസ്പിറ്റല്‍ വിട്ടു. പിന്നെ എന്ത്‌ കൊണ്‌ട്‌ തന്‌റെ റിസല്‍ട്ട്‌ മാത്രം നീണ്‌ട്‌ പോകുന്നു. ടോയ്ളറ്റില്‍ പോയി തന്‌റെ ലിംഗാഗ്രം വീണ്‌ടും വൃത്തിയാക്കി കഴുകി. ചോരയില്‍ കുതിര്‍ന്ന പഞ്ഞിക്കെട്ട്‌ മാറ്റി പുതിയവ ലിംഗാഗ്രത്തില്‍ കെട്ടിവെച്ചു. ഡോക്ടര്‍ പരിശോധന സമയത്ത്‌ ചോദിച്ച കാര്യങ്ങള്‍ അവന്‌റെ കാതുകളില്‍ വീണ്‌ടും മുഴങ്ങി.for more reading go the real blog

ബുധനാഴ്‌ച, ഡിസംബർ 14, 2011

പുസ്തകമേളയില്‍ വിജ്ഞാനലോകത്തിന്‍െറ വാതില്‍ തുറന്നിട്ട് ഐ.പി.എച്ച് സ്റ്റാള്‍ !!

ദോഹ:  ദോഹ എക്സിബിഷന്‍ സെന്‍ററില്‍ നടന്നുവരുന്ന  22ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയില്‍ കോഴിക്കോട് ആസ്ഥാനമായ  ഇസ്ലാമിക് പബ്ളിഷിംഗ് ഹൗസിന്‍െറ (ഐ.പി.എച്ച്) സ്റ്റാള്‍ ശ്രദ്ധേയമാകുന്നു.  പ്രവാസി മലായാളിയുടെ വായനാലോകം സമ്പന്നമാക്കാനുതകുന്ന വിവിധ വിഷയങ്ങളിലുളള നിരവധി പുസ്തകങ്ങളാണ് സ്റ്റാളിലുളളത്. ഇന്ത്യയില്‍ നിന്ന്  മേളയില്‍പങ്കെടുക്കുന്ന ഏക പ്രസാധനാലയം കൂടിയാണ് ഐ.പി.എച്ച്.
ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതര്‍ രചിച്ച വിവിധ വിഷയങ്ങളിലുളള  ഗ്രന്ഥങ്ങള്‍ മുതല്‍ ആധുനികലോകത്തിന്‍െറ വര്‍ത്തമാനം വരെ  ചര്‍ച്ച ചെയ്യുന്ന മുന്നൂറിലധികം ഗ്രന്ഥങ്ങളാണ്  നമ്പര്‍ ബി. 68 ല്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാളില്‍ വില്‍പ്പനക്കുള്ളത്.  20ാം  നൂറ്റാണ്ടിലെ ഇസ്ലാമിക നവോത്ഥാന നായകന്‍ അബുല്‍ അഅ്ല മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍, പത്താന്‍കോട്ടിലെ പ്രഭാഷണങ്ങള്‍, ഇസ്ലാംമതം തുടങ്ങിയ ഗ്രന്ഥങ്ങളും ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതന്‍  ഡോ. യൂസുഫുല്‍ ഖറദാവിയുടെ  ആധുനിക വിഷയങ്ങളിലുള്ള  രചനകളും സ്റ്റാളില്‍ ലഭ്യമാണ്. കഴിഞ്ഞ വര്‍ഷം ഐ.പി.എച്ച് പ്രസിദ്ധീകരിച്ച രാം പുരിയാനിയുടെ ‘വര്‍ഗീയ രാഷ്ട്രീയം: മിത്തും യാഥാര്‍ത്ഥ്യവും',  രവീന്ദ്രന്‍ രാവണേശ്വരം എഴുതിയ ‘കാവിപ്പശു',  ടി.കെ. അബ്ദുല്ലയുടെ ‘ഇഖ്ബാലിനെ കണ്ടെത്തല്‍’,  ബാബു ഭരദ്വാജിന്‍െറ  ‘പ്രവാസിയുടെ വഴിയമ്പലങ്ങള്‍’, പി.കെ ബാലക്യഷ്ണന്‍െറ ‘വേറിട്ട ചിന്തകള്‍',  ബഷീര്‍ എഴുത്തിന്‍െറ അറകള്‍, മാപ്പിള ഖലാസി കഥപറയുന്നു,  ഖുര്‍ആന്‍ ബോധനം,  തുടങ്ങിയവയും സ്റ്റാളിലെ പുസ്തക ശേഖരത്തിലുണ്ട്.
 ഇമാം ഗസ്സാലി,  ഇസ്സത്ത് ബെഗോവിച്ച്,  സയ്യിദ് സാബിഖ്, കെ.സി അബ്ദുല്ല മൗലവി, ശൈഖ് മുഹമ്മദ് കാരക്കുന്ന്,  വാണിദാസ് എളയാവൂര്, ടി.കെ ഉബൈദ്, കെ.ജി രാഘവന്‍ നായര്‍ തുടങ്ങിയവര്‍ രചിച്ച ഗ്രന്ഥങ്ങള്‍ക്ക് പുറമെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍, ഹദീസ് വിശദീകരണങ്ങള്‍ , ഫിഖ്ഹ് ഗ്രന്ഥങ്ങള്‍, ചരിത്രം, ബാലസാഹിത്യം, ജീവചരിത്രം, ആനുകാലികം തുടങ്ങിയ വിഷയങ്ങളിലുളള പുസ്തകങ്ങളും ലഭ്യമാണ്.   30 ശതമാനം വരെ വിലക്കിഴിവുമുണ്ട്.
 ഇസ്ലാമിക പ്രഭാഷണങ്ങളുടെ സി.ഡികള്‍, ഡി.വി.ഡികള്‍ എന്നിവയുടെ ശേഖരവും മാധ്യമം,  പ്രബോധനം, ആരാമം,  തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ നാട്ടില്‍ ലഭ്യമാക്കാനുളള സൗകര്യവും സ്റ്റാളില്‍ ലഭ്യമായിരിക്കും. ഉദ്ഘാടന ദിവസം ഖത്തര്‍ കലാ, സാംസ്കാരിക, പൈതൃക  വകുപ്പ് മന്ത്രി ഡോ. ഹമദ് ബിന്‍ അബുദുല്‍ അസീസ് അല്‍ കുവാരി ഐ.പി.എച്ച് സ്റ്റാള്‍ സന്ദര്‍ശിച്ചിരുന്നു.
(courtesy:madhyamam.com)

തിങ്കളാഴ്‌ച, ഡിസംബർ 12, 2011

ഇസ്ലാമിക് ബാങ്കിങ് സുരക്ഷിത ധനകാര്യ വ്യവസ്ഥ - Karim !!

മുക്കം: മുതലാളിത്ത സമ്പദ്ഘടനയും കമ്പോള വ്യവസ്ഥയുമെല്ലാം തകര്‍ന്നടിയുന്ന സാഹചര്യത്തില്‍ സുരക്ഷിത ധനകാര്യ വ്യവസ്ഥയെന്ന നിലയില്‍ ഇസ്ലാമിക് ബാങ്കിങ്ങിന്‍െറ പ്രസക്തി വര്‍ധിക്കുന്നതായി മുന്‍ വ്യവസായ മന്ത്രി എളമരം കരീം എം.എല്‍.എ അഭിപ്രായപ്പെട്ടു. ഇസ്ലാമിക് ബാങ്കിങ്ങിനായി റിസര്‍വ് ബാങ്ക് അനുമതി ലഭിക്കുന്നതിനുള്ള ശ്രമം തുടരണമെന്നും അദ്ദേഹം പറഞ്ഞു.ചേന്ദമംഗലൂര്‍ ഇസ്ലാഹിയ കോളജും കേരള മജ്ലിസുത്തഅ്ലീമില്‍ ഇസ്ലാമിയയും ചേന്ദമംഗലൂര്‍ ഇസ്ലാഹിയ കാമ്പസില്‍ സംഘടിപ്പിച്ച ഇസ്ലാമിക് ബാങ്കിങ് ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒന്നര നൂറ്റാണ്ടിന്‍െറ ചരിത്രമുള്ള ധനകാര്യ സ്ഥാപനമുള്‍പ്പെടെ  600ഓളം ബാങ്കുകളാണ് അമേരിക്കയില്‍ തകര്‍ന്നത്. മുതലാളിത്തം എക്കാലത്തും നിലനില്‍ക്കാന്‍ കരുത്തുറ്റതാണെന്ന അവകാശവാദം പൊളിഞ്ഞു.തൊഴില്‍രഹിത സാമ്പത്തിക വളര്‍ച്ചയാണിപ്പോള്‍ നടക്കുന്നത്. ആഭ്യന്തര കമ്പോളം ചുരുങ്ങുകയും ഉല്‍പാദകന് നഷ്ടം നേരിടുകയും ചെയ്യുന്നു. ധനമൂലധന വ്യവസ്ഥയില്‍ കടംകൊടുത്ത് കമ്പോളത്തെ ഉത്തേജിപ്പിക്കുകയാണ്. ആദ്യം ആകര്‍ഷിക്കുകയും പിന്നീട് കുരുക്കുകയും ചെയ്യുന്ന ഇടപാടുകള്‍ വന്‍ കുരുക്കാകുമ്പോള്‍ ബാങ്കുകള്‍ക്കും രക്ഷപ്പെടാനാവില്ല. അവ ചീട്ടുകൊട്ടാരം കണക്കെ തകരുകയാണ്.
ഇതില്‍നിന്നും വ്യത്യസ്തമായി സുരക്ഷയുടെയും വികസനത്തിന്‍െറയും മാര്‍ഗമാണ് ഇസ്ലാമിക് ബാങ്കിങ് മുന്നോട്ടുവെക്കുന്നത്. പലിശ ഇസ്ലാമില്‍ നിഷിദ്ധമായതുപോലെ ഇത്തരം ചൂഷണങ്ങള്‍ മാര്‍ക്സിസവും അംഗീകരിക്കുന്നില്ളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക് ഫിനാന്‍സില്‍ ഉപരിപഠനം നേടാന്‍ അദ്ദേഹം വിദ്യാര്‍ഥികളെ ഉപദേശിച്ചു. മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. അദ്ഭുതകരമായ വേഗതയിലാണ് ലോകത്ത് ഇസ്ലാമിക് ബാങ്കിങ്ങിന് വളര്‍ച്ചയും സ്വീകാര്യതയും ലഭിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
(courtesy:madhyamam.com)

വെള്ളിയാഴ്‌ച, ഡിസംബർ 09, 2011

Al Habib Islamic Web Services !!

Alhabib provides muslims across the internet with various web services and widgets. Here you can find greeting cards for various islamic events, islamic calendar and clock widgets that you can display on your blogs or desktop. Various other widgets with islamic styles and themes are also available to decorate your web's presence. Or how about printing your own free islamic wall calendar with references to important islamic events? for more details click here

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത