Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.
News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഞായറാഴ്‌ച, ഓഗസ്റ്റ് 09, 2015

ഷേവിംഗ്‌ ചെയ്യുന്നത്‌ അനിസ്ലാമികമെന്ന്‌ ഫത്‌വ !!

ദേവ്‌ബന്ദ്‌: ഷേവിംഗ്‌ ചെയ്യുന്നത്‌ അനിസ്ലാമികമെന്ന്‌ ദേവ്‌ബന്ദ്‌ ദാറുല്‍ ഉലൂമിന്റെ ഫത്‌വ. മറ്റൊരാളുടെ താടി സമുദായത്തിലെ ഒരാള്‍ ഷേവ്‌ ചെയ്യുന്നതും വിശ്വാസത്തിന്‌ എതിരാണെന്ന്‌ ഫത്‌വ പറയുന്നു. ഉത്തര്‍പ്രദേശിലെ ശഹരണ്‍പൂരില്‍ ബാര്‍ബര്‍ ഷോപ്പ്‌ നടത്തുന്ന മുഹമ്മദ്‌ ഇര്‍ഷാദ്‌, മുഹമ്മദ്‌ ഫുര്‍ഖാന്‍ എന്നിവരുടെ അപേക്ഷ പരിഗണിച്ചാണ്‌ ഇന്ത്യയില്‍ ഇസ്ലാം മത വിശ്വാസികളുടെ പരമോന്നത പണ്ഡിത സഭകളിലൊന്നായ ദേവ്‌ബന്ദ്‌ ദാറുല്‍ ഉലൂമിന്റെ ഫത്‌വ.

തിങ്കളാഴ്‌ച, ജൂൺ 11, 2012

As we are approaching April 2013, We need to remind ourselves... ......... ......... .....!!!

APRIL FOOL
  
Most of us celebrate April fool day every year and fool each other. But how many of us know the bitter facts hidden behind it¡Ä?
 It was around a thousand years ago that Spain was ruled by Muslims. And the Muslim power in Spain was so strong that it couldn't be destroyed. The Christians of the west wished to wipe out Islam from all parts of the world and they did succeed to quite an extent. But when they tried to eliminate Islam in Spain and conquer it, they failed. They tried several times but never succeeded.  
The unbelievers then sent their spies in Spain to study the Muslims there and find out what was the power they possessed and they found that their power was TAQWA. The Muslims of Spain were not just Muslims but they were practicing Islam. They not only read the Quran but also acted upon it. When the Christians found the power of the Muslims they started thinking of strategies to break this power. So they started sending alcohol and cigarettes to Spain free of cost. This technique of the west worked out and it started weakening the faith of  the Muslims in particular the young generation of Spain.The result was that the Catholics of the west wiped out Islam and conquered the entire Spain bringing an end to the EIGHT HUNDRED LONG YEARS' RULE OF THE MUSLIMS in Spain. The last fort of the Muslims to fall was Grenada (Gharnatah), which was on the 1st of April. From that year onwards, every year they celebrate April fools day on the 1st of April, celebrating the day, they made a fool of the Muslims. They did not make a fool of the Muslim army at Gharnatah only, but of the whole Muslim Ummah.
 
We, the Muslims, were fooled by the unbelievers. They have a reason to celebrate April fool day, to keep up the spirit.   
Dear brothers and sisters, when we join in this celebration, we do so out of ignorance. If we had known about it, we would never have celebrated our own downfall. So now, that we are aware of it, and now let us promise that we shall never celebrate this day. We should learn our lesson from the people of Spain, and shall try to become practicing Muslims, never to let anybody weaken our faith.   
Please forward this message to as many Muslims as you know. The more people you forward it to the greater will be the reward from your Lord in this world and in the life hereafter. Please try to do it before the 1st of April, to create awareness that WE ARE NOT FOOLS ANYMORE
  
Wassalam  

വെള്ളിയാഴ്‌ച, മാർച്ച് 30, 2012

ചിന്തിക്കുവിന്‍ ചിന്തിക്കുന്നവര്‍ക്ക് ദ്രിഷ്ട്ടന്തങ്ങളുണ്ട് - Quran . !!

¦ÏßøAÃAßÈá µßçÜÞÎàxV Õæø ÄÞIß çÆÖÞ¿È¢ È¿JáK Éfßµ{áIí. Ø¢¸¢çºVKí øØµøÎÞÏ ÉÜ ºßGµ{ᢠÉÞÜß‚áU ÕߨíÎϵøÎÞÏ ÆâøÏÞdÄ. V ®K ¥fø¢ çÉÞæÜ ¥Õ ÈßøAá Ká. ÎáKßæÜÞøá Éfß. ¥ÄßW ÈßK,í VêÏᑚ ¥µKá çÉÞµáK øIá ÕøµZ çÉÞæÜ ÉßçKÞGá Éfßµ{áæ¿ ÕßÈcÞØ¢.ÎáKᑚ ÉfßÏáæ¿ ºßùµ¿ß µÞøÃÎáIÞµáK ÕÞÏádÉÕÞÙ Jßæa ÕßçÖ×øàÄß µÞøÃ¢ ÉßKᑚ Éfß çÈøßç¿I ÕÞÏá dÉ ÄßçøÞÇÕᢠÉùAÞÈáU dÖÎÕᢠµáùÏá¢. ÉßKßÜáU ®ˆÞ Éfß µZAᢠ¨ Øìµøc¢ ÜÍßAá¢. ÈßÖíºßÄ ªV¼¢ æºÜÕß¿áçOÞZ, ²xÏíAá ÉùAáKÄßæÈ ¥çÉfß‚í 70 ÖÄÎÞÈJßçÜæù Æâø¢ ÄÞIÞ¢. ¯xÕᢠÎáKᑚ ÉfßAá dÖ΢ µâ¿áÄÜÞÃí. ¥Äá fàÃßAáçOÞZ ÎæxÞøá Éfß ÉµøAÞøÈÞÏß µÏùßæ‚ˆáKá. ÉfßµZ ÎÞùßÎÞùß ÎáKxJá ÉùAá¢.ÎáKßÜáUÕæÏ çdÉÞrÞÙßMßAÞX ÉßKßÜáUÕ ÖÌíÆÎáIÞ Aá¢. Õøß ÕßGáçÉÞµÞÈß¿ÏÞµáK Éf¢, ¦ Éfß ©¿X ÕøßÏßçÜ Aá οBá¢. ¯æÄCßÜᢠÉfß Õß×Îß‚á ÄÞçÝAá çÉÞµÞÈß¿ÏÞ ÏÞW Îxá øIá ÉfßµZ µâæ¿æ‚ˆá¢. çøÞ·¢ ÎÞùáKÄá ÕæøçÏÞ ºÞµáKÄá ÕæøçÏÞ µâGßøßAá¢.§MùEæÄÞKᢠÉfßµæ{ ¦øá¢ ÉÀßMßAáKĈ. ®ÏçùÞ èÁÈÎßµíØßæa ØÞçCÄßµÕÖBæ{Mxß ÉfßµZAá ÕßÕø ÕáÎ߈. dɵãÄßÏᑚ ÉÜ ÕߨíÎÏB{ßæÜÞKÞÏß ¨ èÈØV·ßµ èÕÍÕæJÏᢠµøáÄßÏÞW ÎÄß. (Blogger - ഇതൊക്കെ ആരിവക്ക് പറഞ്ഞു കൊടുക്കുന്നു. ചിന്തിക്കുവിന്‍ ചിന്തിക്കുന്നവര്‍ക്ക് ദ്രിഷ്ട്ടന്തങ്ങളുണ്ട്. )
(courtesy: manoramaonline.com)

ചൊവ്വാഴ്ച, മാർച്ച് 27, 2012

മുസ്ലീം ദമ്പതികളെ ബോധവത്കരിക്കാന്‍ വേണ്ടി പുറത്തിറക്കിയ പുസ്തകം വിവാദമാകുന്നു.!!

മുസ്ലീം ദമ്പതികളെ ബോധവത്കരിക്കാന്‍ വേണ്ടി പുറത്തിറക്കിയ പുസ്തകം വിവാദമാകുന്നു. പ്രശസ്ത മുസ്ലീം പണ്ഡിതനായ മൗലവി അഷ്‌റഫ് അലി തന്‍വി എഴുതിയ 'എ ഗിഫ്റ്റ് ഫോര്‍ മുസ്ലീം കപ്പിള്‍' പുസ്തകത്തിലെ ഉപദേശങ്ങള്‍ പലതും സ്ത്രീവിരുദ്ധമാണ്.മുസ്ലീം ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യയെ കൈ കൊണ്ടോ വടികൊണ്ടോ മര്‍ദ്ദിക്കാനും കാതില്‍ പിടിച്ചുതള്ളാനും അവകാശമുണ്ട്.ഭാര്യ അനുസരണക്കേട് കാണിക്കുകയാണെങ്കില്‍ അവര്‍ക്കെതിരേ ബലം പ്രയോഗിക്കുന്നതിലും ശകാരിക്കുന്നതിലും തെറ്റില്ല. ഭാര്യയുടെ സൗന്ദര്യം ഭര്‍ത്താവിന് മാത്രം ആസ്വദിക്കാനുള്ളതാണ്. സമ്മതം കൂടാതെ വീടുവിട്ടിറങ്ങുന്ന ഭാര്യയെ ശിക്ഷിക്കുന്നതില്‍ യാതൊരു തെറ്റുമില്ല.ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കുവെച്ച പുസ്തകത്തിന്റെ ടാഗാണ് ഏറ്റവും രസകരം. മുസ്ലീം ദമ്പതികള്‍ക്കുള്ള 'മികച്ച വിവാഹ സമ്മാനം' എന്ന വിശേഷണമാണ് പുസ്തകത്തിനുള്ളത്.

ശനിയാഴ്‌ച, മാർച്ച് 17, 2012

യൂറോപ്പിന്‍െറ ഇസ്ലാം പേടി അജ്ഞതകൊണ്ട് -കര്‍ദിനാള്‍ !! (Madhyamam)

വത്തിക്കാന്‍ സിറ്റി: ഇസ്ലാമിനെക്കുറിച്ച് യൂറോപ്പിനുള്ള ഭയത്തിന്‍െറ അടിസ്ഥാനം അജ്ഞതയാണെന്ന് വത്തിക്കാന്‍െറ മത സംവാദ കൗണ്‍സില്‍ തലവന്‍ കര്‍ദിനാള്‍ ജീന്‍  ലൂയി തൗറാന്‍ അഭിപ്രായപ്പെട്ടു. അല്‍ ജസീറ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് കര്‍ദിനാള്‍ ഈ അഭിപ്രായം പ്രകടിപ്പിച്ചത്. നാഗരികതകള്‍ തമ്മിലുള്ള സംഘട്ടനം പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും അജ്ഞതയുടെ സംഘട്ടനം അപരിഹാര്യമായി തുടരുകയാണെന്നും കര്‍ദിനാള്‍ പറഞ്ഞു.
വലതുപക്ഷ ചിന്താഗതിക്കാരുടെ സംഘങ്ങളോട് നിങ്ങള്‍ ചോദിച്ചുനോക്കൂ, അവരിലൊരാളും ജീവിതത്തില്‍ ഖുര്‍ആന്‍ തുറന്നു നോക്കുകയോ ഒരു മുസ്ലിമിനെ കണ്ടുമുട്ടുകയോ ചെയ്തിട്ടുണ്ടാവില്ല. ഇവരെ അത് ബോധ്യപ്പെടുത്തുക അത്ര എളുപ്പമല്ല. പശ്ചിമേഷ്യയിലെ ചില വിദ്യാലയങ്ങളിലെ പാഠപുസ്തകങ്ങളില്‍ ക്രിസ്തുമത വിശ്വാസികളെ അവിശ്വാസികളായാണ് പരിചയപ്പെടുത്തുന്നത് -കര്‍ദിനാള്‍ പറഞ്ഞു.
അറബ്വസന്തത്തെക്കുറിച്ച ചോദ്യത്തിന് അന്തസ്സും സ്വാതന്ത്ര്യവും തൊഴിലും ആവശ്യപ്പെട്ട് ചെറുപ്പക്കാര്‍ മുന്നോട്ട് വരുന്നത് സ്വാഗതാര്‍ഹമാണെന്ന് പറഞ്ഞ കര്‍ദിനാള്‍ മുസ്ലികളും ക്രിസ്ത്യാനികളും ആ മൂല്യങ്ങള്‍ പങ്കുവെക്കണമെന്നും അഭിപ്രായപ്പെട്ടു. വസന്തം ശിശിരമായി മാറാതിരിക്കട്ടെയെന്നും ഗ്രീഷ്മത്തിലേക്ക് നയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് വത്തിക്കാന്‍െറ പ്രതിനിധി ചാനലിലൂടെ അറബ് ലോകത്തെ അഭിമുഖീകരിക്കുന്നത്. ശനിയാഴ്ച അല്‍ ജസീറ അഭിമുഖം സംപ്രേഷണം ചെയ്യും. 130 രാജ്യങ്ങളില്‍ ഈ അഭിമുഖം കാണാം.

ചൊവ്വാഴ്ച, ഡിസംബർ 27, 2011

തൃക്കരിപ്പൂര്‍ മുസ്ലിം ജമാഅത്ത് ഗള്‍ഫ് പ്രവാസി സംഗമം സംഘടിപ്പിക്കുന്നു !!

ദുബായ്: പ്രവാസ ഭൂമിയില്‍ പ്രവര്‍ത്തന രംഗത്ത് മൂന്നര പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ദുബായ് തൃക്കരിപ്പൂര്‍ മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ തൃക്കരിപ്പൂര്‍ മുസ്ലിം ജമാഅത്ത് അടിസ്ഥാനപ്പെടുത്തി ഗള്‍ഫ് പ്രവാസി സംഗമം സംഘടിപ്പിക്കുന്നു. മാര്‍ച്ച് ആദ്യവാരത്തില്‍ ദുബായിയില്‍ വെച്ച് നടക്കുന്ന സംഗമത്തില്‍ യു.എ.ഇക്ക് പുറമെ മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള തൃക്കരിപ്പൂര്‍ മുസ്ലിം ജമാഅത്തിന്റെ പ്രവര്‍ത്തകന്മാരും പ്രതിനിധികളായി പങ്കെടുക്കും. ചടങ്ങില്‍ തൃക്കരിപ്പൂര്‍ മുനവ്വിര്‍ കമ്മിറ്റിയുടെ ഭാരവാഹികള്‍, പ്രമുഖ പണ്ഡിതന്മാര്‍, പ്രവാസ ലോകത്തിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. ആദ്യമായാണ് തൃക്കരിപ്പൂര്‍ മുസ്ലിം ജമാഅത്ത് പരിധിയിലുള്ളവരെയെല്ലാം ഒത്തൊരുമിച്ച് ചേര്‍ത്ത് കൊണ്ട് വിപുലമായ രീതിയില്‍ ഗള്‍ഫ് പ്രവാസി സംഗമം സംഘടിപ്പിക്കുന്നത്.

അല്‍ഗുറൈര്‍ സെന്ററില്‍ വെച്ച് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രസിഡണ്ട് യു.പി. മുഹമ്മദ് സഹീര്‍ അദ്ധ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി സലാം തട്ടാനിച്ചേരി ഗള്‍ഫ് സംഗമത്തിന്റെ രൂപ രേഖ യോഗത്തില്‍ വിശദീകരിച്ചു. മെഡിറ്റ് പ്രവര്‍ത്തന റിപ്പോര്‍ട്ട് ജന: കണ്‍വീനര്‍ ടി. മുഹമ്മദ് അവതരിപ്പിച്ചു. മെഡിറ്റ് ചെയര്‍മാന്‍ ടി.പി. സിറാജ്, ഡി.ടി.എം.ജെ, ട്രഷറര്‍, എന്‍.പി. ഹമീദ് ഹാജി, ടി. ഹമീദ്, എന്‍. അബ്ദുള്ള, കെ.വി.വി. അബ്ദുള്‍ റഹിമാന്‍, സി.റഹീം, എം. അബ്ദുള്ള, ടി. മൊയ്തീന്‍, വി.പി.പി. അബ്ദുള്‍ റഹിമാന്‍,   എന്‍. ഷബീര്‍, ഒ.ടി. അബ്ദുള്ള, എ.കെ. മുത്തലിബ്, സുനീര്‍.എന്‍.പി. എന്‍. ആഷിഖ് കൂലേരി, എ.കെ. അബ്ദുള്‍ സത്താര്‍, അനസ് വി.പി. തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. എം. അബ്ദുള്‍ സലാം നന്ദി പറഞ്ഞു.
(courtesy:gulfmalayaly.com)

ബുധനാഴ്‌ച, ഡിസംബർ 14, 2011

പുസ്തകമേളയില്‍ വിജ്ഞാനലോകത്തിന്‍െറ വാതില്‍ തുറന്നിട്ട് ഐ.പി.എച്ച് സ്റ്റാള്‍ !!

ദോഹ:  ദോഹ എക്സിബിഷന്‍ സെന്‍ററില്‍ നടന്നുവരുന്ന  22ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയില്‍ കോഴിക്കോട് ആസ്ഥാനമായ  ഇസ്ലാമിക് പബ്ളിഷിംഗ് ഹൗസിന്‍െറ (ഐ.പി.എച്ച്) സ്റ്റാള്‍ ശ്രദ്ധേയമാകുന്നു.  പ്രവാസി മലായാളിയുടെ വായനാലോകം സമ്പന്നമാക്കാനുതകുന്ന വിവിധ വിഷയങ്ങളിലുളള നിരവധി പുസ്തകങ്ങളാണ് സ്റ്റാളിലുളളത്. ഇന്ത്യയില്‍ നിന്ന്  മേളയില്‍പങ്കെടുക്കുന്ന ഏക പ്രസാധനാലയം കൂടിയാണ് ഐ.പി.എച്ച്.
ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതര്‍ രചിച്ച വിവിധ വിഷയങ്ങളിലുളള  ഗ്രന്ഥങ്ങള്‍ മുതല്‍ ആധുനികലോകത്തിന്‍െറ വര്‍ത്തമാനം വരെ  ചര്‍ച്ച ചെയ്യുന്ന മുന്നൂറിലധികം ഗ്രന്ഥങ്ങളാണ്  നമ്പര്‍ ബി. 68 ല്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാളില്‍ വില്‍പ്പനക്കുള്ളത്.  20ാം  നൂറ്റാണ്ടിലെ ഇസ്ലാമിക നവോത്ഥാന നായകന്‍ അബുല്‍ അഅ്ല മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍, പത്താന്‍കോട്ടിലെ പ്രഭാഷണങ്ങള്‍, ഇസ്ലാംമതം തുടങ്ങിയ ഗ്രന്ഥങ്ങളും ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതന്‍  ഡോ. യൂസുഫുല്‍ ഖറദാവിയുടെ  ആധുനിക വിഷയങ്ങളിലുള്ള  രചനകളും സ്റ്റാളില്‍ ലഭ്യമാണ്. കഴിഞ്ഞ വര്‍ഷം ഐ.പി.എച്ച് പ്രസിദ്ധീകരിച്ച രാം പുരിയാനിയുടെ ‘വര്‍ഗീയ രാഷ്ട്രീയം: മിത്തും യാഥാര്‍ത്ഥ്യവും',  രവീന്ദ്രന്‍ രാവണേശ്വരം എഴുതിയ ‘കാവിപ്പശു',  ടി.കെ. അബ്ദുല്ലയുടെ ‘ഇഖ്ബാലിനെ കണ്ടെത്തല്‍’,  ബാബു ഭരദ്വാജിന്‍െറ  ‘പ്രവാസിയുടെ വഴിയമ്പലങ്ങള്‍’, പി.കെ ബാലക്യഷ്ണന്‍െറ ‘വേറിട്ട ചിന്തകള്‍',  ബഷീര്‍ എഴുത്തിന്‍െറ അറകള്‍, മാപ്പിള ഖലാസി കഥപറയുന്നു,  ഖുര്‍ആന്‍ ബോധനം,  തുടങ്ങിയവയും സ്റ്റാളിലെ പുസ്തക ശേഖരത്തിലുണ്ട്.
 ഇമാം ഗസ്സാലി,  ഇസ്സത്ത് ബെഗോവിച്ച്,  സയ്യിദ് സാബിഖ്, കെ.സി അബ്ദുല്ല മൗലവി, ശൈഖ് മുഹമ്മദ് കാരക്കുന്ന്,  വാണിദാസ് എളയാവൂര്, ടി.കെ ഉബൈദ്, കെ.ജി രാഘവന്‍ നായര്‍ തുടങ്ങിയവര്‍ രചിച്ച ഗ്രന്ഥങ്ങള്‍ക്ക് പുറമെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍, ഹദീസ് വിശദീകരണങ്ങള്‍ , ഫിഖ്ഹ് ഗ്രന്ഥങ്ങള്‍, ചരിത്രം, ബാലസാഹിത്യം, ജീവചരിത്രം, ആനുകാലികം തുടങ്ങിയ വിഷയങ്ങളിലുളള പുസ്തകങ്ങളും ലഭ്യമാണ്.   30 ശതമാനം വരെ വിലക്കിഴിവുമുണ്ട്.
 ഇസ്ലാമിക പ്രഭാഷണങ്ങളുടെ സി.ഡികള്‍, ഡി.വി.ഡികള്‍ എന്നിവയുടെ ശേഖരവും മാധ്യമം,  പ്രബോധനം, ആരാമം,  തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ നാട്ടില്‍ ലഭ്യമാക്കാനുളള സൗകര്യവും സ്റ്റാളില്‍ ലഭ്യമായിരിക്കും. ഉദ്ഘാടന ദിവസം ഖത്തര്‍ കലാ, സാംസ്കാരിക, പൈതൃക  വകുപ്പ് മന്ത്രി ഡോ. ഹമദ് ബിന്‍ അബുദുല്‍ അസീസ് അല്‍ കുവാരി ഐ.പി.എച്ച് സ്റ്റാള്‍ സന്ദര്‍ശിച്ചിരുന്നു.
(courtesy:madhyamam.com)

വ്യാഴാഴ്‌ച, മേയ് 05, 2011

എൻഡോസൾഫാൻ നിരോധനം മനുഷ്യരെല്ലാം മരിച്ചു തീർന്നിട്ടാവരുത്‌-കാന്തപുരം

കടപ്പാട്: സുന്നി സന്ദേശം ബ്ലോഗ്‌
കാസർകോട്‌: കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ എൻഡോസൾഫാൻ നിരോധിക്കുകയുള്ളൂവെന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന പ്രധാന മന്ത്രിയെന്ന നിലയിൽ ന്യായമാണെങ്കിലും ആ പഠനം ജനങ്ങളെല്ലാം എൻഡോസൾഫാൻ ബാധിച്ച്‌ മരിച്ചു തീരും വരെ നീട്ടിക്കൊണ്ട്‌ പോകരുതെന്നും കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ എൻഡോസൾഫാൻ അടിയന്തിരമായി നിരോധിക്കാൻ നടപടി സ്വീകരിക്കണമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ആവശ്യപ്പെട്ടു. കാസർകോട്‌ പുതിയ ബസ്സ്റ്റാന്റ്പരിസരത്ത്​‍്‌ എൻഡോ സൾഫാൻ വിരുദ്ധ കൂട്ടായ്മയായ ഒപ്പ്‌ മരച്ചോട്ടിൽ ഒപ്പ്‌ ചാർത്തി സംസാരിക്കുകയായിരുന്നു കാന്തപുരം. എൻഡോസൾഫാൻ പോലുള്ള മാരക കീടനാശിനികൾ മനുഷ്യരിലും പ്രകൃതിയിലും ഉഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായ പഠന റിപ്പോർട്ടുകൾ പുറത്ത്‌ വന്നിട്ടും കൃഷി വകുപ്പ്‌ സാങ്കേതികതയിൽ പിടിച്ചു തൂങ്ങുന്നത്‌ ശരിയല്ല. 25ന്‌ ജനീവയിൽ നടക്കുന്ന സ്റ്റോക്ഖോം കൺവെൻഷനിൽ എൻഡോസൾഫാൻ നിരോധനത്തിന്‌ അനുകൂലമായ നിലപാട്‌ സ്വീകരിക്കണം. മനുഷ്യനെയും പ്രകൃതിയേയും കൊന്നു കൊണ്ടുള്ള വികസനമല്ല നമുക്ക്‌ വേണ്ടത്‌. മാരകമായ കീടനാശിനികൾക്കനുകൂലമായി ചില കോണുകളിൽ നിന്നുയരുന്ന ശബ്ദം മനുഷ്യത്വരഹിതമാണ്‌. കൂടുതല്‍ വായിക്കാന്‍ ബ്ലോഗിലേക്ക് സഞ്ചരിക്യൂ !

ശനിയാഴ്‌ച, ഏപ്രിൽ 30, 2011

വിദേശ വാര്‍ത്തകള്‍ - ഖലീജ് ഒണ്‍ലി !!!

അബുദാബി
അബുദാബി നഗരത്തില്‍ നിന്നും ചെറുകിട സ്ഥാപനങ്ങള്‍ മുസഫയിലേക്കു മാറ്റാനുളള കാലാവധി ഈ മാസം 30ന് അവസാനിക്കും. വാഹനങ്ങള്‍, സ്പെയര്‍ പാര്‍ട്സുകള്‍, അലുമിനിയം, സ്റ്റീല്‍, ഇരുമ്പ് തുടങ്ങിയ കടകള്‍, വാഹന ശുചീകരണ സര്‍വീസ് സ്റ്റേഷനുകള്‍ തുടങ്ങിയവയാണ് അബുദാബി നഗരത്തില്‍ നിന്നു ഇന്‍ഡസ്ട്രിയല്‍ ഏരിയ മുസഫിലേക്കു മാറ്റണമെന്ന നിയമം വന്നത്. വാഹനങ്ങളുമായി ബന്ധപ്പെട്ട പുതിയ ചെറുകിട സ്ഥാപനങ്ങളെ പുതിയ നിയമത്തിനു കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പു തന്നെ ഇവര്‍ക്കു നോട്ടീസ് നല്‍കിയിരുന്നു. പൊതു പാര്‍ക്കിങ് ഏരിയകള്‍ കൈയേറിയായിരുന്നു മിക്ക വര്‍ക്ഷോപ്പുകളും പ്രവര്‍ത്തിച്ചിരുന്നത്. ഇവ പുറപ്പെടുവിക്കുന്ന പുകകയും മാലിന്യങ്ങളും നഗരഭംഗിക്കു കോട്ടം വരുത്തുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണു നടപടി. (30-04-2011-6.00 IST) (കടപ്പാട്: ഗൂഗിള്‍ ന്യൂസ്‌ ഓണ്‍ലൈന്‍ )

¥ÌáÆÞÌßÏßW ÈßKá æºùáµß¿ Øí@ÞÉÈBZ ÎáØËÏßçÜAí ÎÞxáKá

¥ÌáÆÞÌß: È·øJßWÈßKá æºùáµß¿ Øí@ÞÉÈBæ{ ÎáØËÏßçÜAí ÈàAáK ȿɿߵZ ¥¿áJ ÎÞØ¢ ¦ø¢ÍßAáæÎKí È·øØÍ. È·øÞÄßVJßAá ÉáùçJAá ÎÞùÞX Øí@ÞÉÈÏá¿ÎµZAá ÈWµßÏ ØÎÏÉøßÇß §ì ÎÞØçJÞæ¿ ¥ÕØÞÈßAá¢. ÕÞÙÈB{áæ¿ ¿ÏV, ØíæÉÏVÉÞV¿íØáµZ, æµGß¿ ØÞÎd·ßµZ, ËVÃß‚V Øí@ÞÉÈBZ, ÕVµíç×ÞMáµZ, ¥ÜáÎßÈßÏ¢, ·ïÞØí, ØíxàW, §øáOí, ÕßWÉÈ çØÕÈ Øí@ÞÉÈBZ, ©ÉçÏÞ·ß‚ ÕàGáɵøÃBZ çÖ¶øß‚á ÕßWAáK ç×ÞMáµZ, ¥ÁíçÈÞµí ²ÝßæµÏáU ÕÞÙÈ ÖáºàµøÃ, ËßÜïß¹í Øíçx×ÈáµZ Äá¿BßÏÕ ÉGÃJßWÈßKá ÎáØËÏßçÜAí ÎÞùÃæÎKÞÃá ÈßÏ΢.

ÕÞÙÈÕáÎÞÏß ÌtæMG ÎáÝáÕX æºùáµß¿ ØÞçCÄßµ æÄÞÝßW Øí@ÞÉÈBæ{ÏᢠÈßÏÎJßæa ÉøßÇßÏßW æÉ¿áJßÏßGáIí. §Äá Ø¢Ìtß‚ ØÞOJßµ ÎdLÞÜÏ¢ ¥¿AÎáU ²ìçÆcÞ·ßµ µÞøcÞÜB{áÎÞÏß ØÙµøß‚í 2010 çÎÏßÜÞÃá È·øØÍ ȿɿߵZ ¦ø¢Íß‚Äí. ²øá ÕV×Jßȵ¢ ÎáØËÏßçÜAá ÎÞùÃæÎKÞÃí µ¿Ïá¿ÎµZAí ÈWµßÏ ÈßVçÆÖ¢. ¦çøÞ·cÕá¢ ÉøßØí@ßÄß ØáøfÏᢠȷøÍ¢·ßÏᢠآøfßAáµÏÞÃí æºùáµß¿ Øí@ÞÉÈBæ{ È·øJßWÈßKá ÉáùJÞAáKÄßÜâæ¿ ÜfcÎß¿áKÄí. æÉÞÄá ÉÞVAßBáµ{ᢠȿMÞĵ{ᢠµç‡ùßÏÞÃí ÉÜ ÕVµíç×ÞMáµ{ᢠdÉÕVJ߂߸áKÄí. §Jø¢ Øí@ÞÉÈBZ ÉáùLUáK øÞØÕØíÄáAZ µÜVK ÎÞÜßÈcB{ᢠÉáµÉ¿ÜB{ᢠÉÞøßØí@ßÄßµ ÎÜßÈàµøÃJßÈß¿ÏÞAáKÄÞÏß È·øØÍ µæIJßÏßøáKá.

dÉçÄcµ ØÎßÄßÏáæ¿ ÉÀÈJßÈá çÖ×ÎÞÃí æºùáµß¿ ÕÞÃß¼c Øí@ÞÉÈBæ{ È·øJßÈá ÉáùçJAá ÈàAÞX ÄàøáÎÞÈß‚Äí. §Jø¢ Øí@ÞÉÈB{áæ¿ çØÕÈ¢ ²øá çζÜÏßW ÉøßÎßÄæM¿áJÞX §ÄßÜâæ¿ ØÞÇßAáæÎKÞÃí ÕßÜÏßøáJW. ÉáÄßÏ çζÜÏßW ¦çøÞ·c¢, ɸߨí@ßÄß, ØáøfÞ µÞøcBZ ÉÞÜß‚á dÉÕVJßAÃæÎKí Øí@ÞÉÈÏá¿ÎµZAí ÈßVçÆÖ¢ ÈWµßÏßGáIí. ÄÜØí@ÞÈ ®ÎßçùxßæÈ ÎÇcçζÜ, ¥d·ç릆 ®KßBæÈ È·øØÍ Õßͼ߂ßGáIí. çµÞVÃß×í, ¥WËÜÞÙí çùÞÁí, ÎßÈ ÎáÄW ¥WÌáÄbàX ÕæøÏÞÃíí ÎÇcçζÜÏÞÏß ÈßÖíºÏß‚Äí. §ì çζܵZAí ÉáùçÎÏáU Øí@ÜBæ{ÜïÞ¢ ¥ÌáÆÞÌß ÆbàÉßa ¥d·ÍÞ·ÎÞÏÞÃá çÕVÄßøß‚Äí.

(കടപ്പാട് : മനോരമ ഓണ്‍ലൈന്‍.കോം)


അറബി നാടുകളിലെ കൂടുതല്‍ വാര്‍ത്തകള്‍ അറിയാനായി example: ഖത്തര്‍ ,ബഹ്‌റൈന്‍, യു. . .,സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ്‌ ഇവിടെ കിഴി വച്ച് നോക്കുക !!

ശനിയാഴ്‌ച, ഏപ്രിൽ 23, 2011

പ്രവാസികളെ “സില്‍‌സിലാടികള്‍ “ ആക്കരുത് പ്ലീസ്

പ്രിയപ്പെട്ട പ്രവാസി സുഹൃത്തുക്കളെ പണ്ടുമുതലേ പലതരത്തില്‍ പഴിയും പരിഹാസവും കേള്‍ക്കുന്നവരാണ് നമ്മള്‍. കൂളിങ്ങ്‌ഗ്ലാസും അത്തറും സില്‍ക്കിന്റെ കൈലി മുണ്ടും ആയിരുന്നു ആദ്യകാലപ്രവാസികളെ പറ്റി നാട്ടുകാര്‍ക്ക് പറയുവാന്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ ദാ ആല്‍ബങ്ങള്‍ ആണ് പ്രവാസിക്ക് പാരയായി മാറിയിരിക്കുന്നത്. പ്രവാസികള്‍ക്കിടയില്‍ ആല്‍ബം ജ്വരം ഒരു പകര്‍ച്ചപനി പോലെ പടര്‍ന്നു പിടിക്കുകയാണ്. നാട്ടില്‍ പോയാല്‍ ഉടനെ ഒരു റെന്റേകാറും അതോടൊപ്പം ഒരു ആല്‍ബവും എന്നത് ഒരു ഫാഷന്‍ ആയിരിക്കുന്നു. ഇത്തരം ആല്‍ബങ്ങള്‍ക്ക് പുറകില്‍ പെണ്‍‌വാണിഭം യഥേഷ്ടം നടക്കുന്നതായി അടുത്തിടെ ഒരു ചാനല്‍ വാര്‍ത്തയായിരുന്നു. അതു കൂടാതെ ഒരു പെണ്‍കുട്ടിയെ സ്വന്തം മാതാപിതാക്കള്‍ തന്നെ പെണ്‍‌വാണിഭക്കാര്‍ക്ക് കൂട്ടിക്കൊടുത്തതിന്റെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ വന്നുകൊണ്ടിരിക്കുന്നു. ആല്‍ബത്തിന്റെ പേരു പറഞ്ഞ് അതില്‍ അഭിനയിക്കുന്ന പെണ്‍കുട്ടിയെ ലൈംഗീകബന്ധത്തിനു ഉപയോഗിക്കാം എന്ന ചില ഏജന്റുമാരുടെ പ്രലോഭനമാണ്, സിനിമയില്‍ എത്തിപ്പെടുവാന്‍ ഉള്ള അവസരമായും പ്രചരിപ്പിക്കപ്പെടുന്നു ഇതുരണ്ടുമാണ് ചിലരെ ഇതിലേക്ക് ആകര്‍ഷിക്കുന്ന ഘടകമെങ്കില്‍ ഗള്‍ഫില്‍ തിരിച്ചെത്തുമ്പോള്‍ റൂമേറ്റ്സിനെ കാണിക്കാം എന്നതും നാട്ടിലെ പ്രാദേശിക ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുമ്പോല്‍ ഉണ്ടാകുന്ന ചില പ്രസിദ്ധിയുമാണ് മറ്റു ചിലര്‍ക്ക് താല്പര്യം. എന്നാല്‍ നിലവാരം ഇല്ലാത്ത ആല്‍‌ബങ്ങള്‍ പലതും യൂറ്റൂബ് അടക്കം ഇന്റര്‍ നെറ്റില്‍ വരികയും അതിന്റെ കീഴെ അഭിനേതാവിനെയും നിര്‍മ്മാതാക്കളേയും തെറിയഭിഷേകം ചെയ്യുന്നതും ഇന്ന് സാധാരണമായിരിക്കുന്നു. ആല്‍ബത്തിന്റെ അണിയറ പ്രവര്‍ത്തകരെ മാത്രമല്ല അവരുടെ കുടുമ്പക്കാരെ വരെ ചിലര്‍ ഈ തെറിവിളിയില്‍ ഉള്‍പ്പെടുത്തുന്നു എന്നതും കാണാതിരിക്കുവാന്‍ ആകില്ല. ബാക്കി വായിക്കുവാന്‍ തല്പര്യമെങ്ങില്‍ ഇവിടെ ക്ലിക്ക് ചെയ്യൂ !

ആരാധനാലയമല്ല വേണ്ടത് ആഹാരമാണ് !

മതസൌഹാര്‍ദം ഊട്ടി ഉറപ്പിക്കുവാന്‍ എന്ന രീതിയില്‍ അടുത്തിടെ ചിലയിടങ്ങളില്‍ അന്യമതസ്ഥരുടെ ആരാധനലായങ്ങള്‍ നിര്‍മ്മിക്കുവാന്‍ ചിലര്‍ മുന്നോട്ട് വരുന്നതായുള്ള വാര്‍ത്തകള്‍ കണ്ടു. പ്രത്യക്ഷത്തില്‍ ഇതിനെ പലരും സ്വാഗതം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തേക്കാം. എന്നാല്‍ കേരളത്തില്‍ ഏതെങ്കിലും വിഭാഗത്തിന് ആരാധനലയങ്ങള്‍ക്ക് എന്തെങ്കിലും വിധത്തില്‍ ഉള്ള ദൌര്‍ലഭ്യം ഇന്നില്ല. മറിച്ച് ആവശ്യത്തിലധികം ആണെന്നതാണ് നിലവിലുള്ള യാദാര്‍ഥ്യം. മാത്രമല്ല നിലവില്‍ ഉള്ള ആരാധനാലയങ്ങള്‍ ഇടയ്ക്കിടെ പുതുക്കി പണിതും നവീകരിച്ചും കൊണ്ടിരിക്കുന്നു. സമുദായത്തില്‍ നിന്നും സമൂഹത്തിലേക്ക് ഇറങ്ങിയ ഒരു തലമുറയുടെ പിന്മുറക്കാര്‍ സമൂഹത്തില്‍ നിന്നും സമുദായത്തിലേക്ക് പിന്‍‌വലിയുന്നതിനും സമുദായത്തിന്റെ “ഉന്നമന”ത്തെ പറ്റി മാത്രം സദാ സംസാരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. സമുദായത്തിന്റെ ആസ്ഥാനമന്ദിരങ്ങളും ആരാധനാലയങ്ങളും കെട്ടിപ്പടുക്കുവാനായി ഉത്സാഹപൂര്‍വ്വം പ്രവര്‍ത്തിക്കുന്നവര്‍ പക്ഷെ സമൂഹത്തിലും എന്തിനു സ്വ സമുദായത്തില്‍ തന്നെ ഉള്ളവരുമായ പാവപ്പെട്ടവരുടെ പ്രശ്നങ്ങളെ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നു.

ആരാധനാലയം നിര്‍മ്മിച്ചാല്‍ അതിന്റെ ചുവരുകളിലുള്‍പ്പെടെ സ്വന്തം പേര്‍ ആലേഖനം ചെയ്യുകയും കൂടാതെ മാധ്യമങ്ങളില്‍ ലഭിക്കുന്ന പ്രശസ്തിക്കും വേണ്ടിയാണ് പലരും ഈ പുതിയ മാര്‍ഗ്ഗം സ്വീകരിച്ചിരിക്കുന്നതെന്ന് തോന്നുന്നു. അന്യമതസ്ഥര്‍ക്കായി ആരാധനാലയം നിര്‍മ്മിക്കുന്നതിനു പകരം പൊതു ജനത്തിനു പ്രയോജനകരമാകും വിധത്തില്‍ എന്തെങ്കിലും ചെയ്യുന്നതിനെ പറ്റി ആലോചിക്കുവാന്‍ തക്ക വിവേകവും വിശാലമായ ചിന്തയും ഉണ്ടാകട്ടെ.അല്ലാത്ത പക്ഷം പൊതു സമൂഹത്തിനു ഗുണകരമല്ലാത്ത ഇത്തരം പ്രവര്‍ത്തികളെ പൊതുസമൂഹം തന്നെ നിരുത്സാഹപ്പെടുത്തിയില്ലെങ്കില്‍ ഇനി പലരും ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു വരും. പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് കഷ്ടപ്പെടുന്നവര്‍ക്ക് ആഹാരവും,മരുന്നും, പാര്‍പ്പിടവും നല്‍കുവാനാണ്. അതിലൂടെ മതസൌഹാര്‍ദവും പരസ്പര വിശ്വാസവും സ്നേഹവും ഊട്ടി ഉറപ്പിക്കാവുന്നതേ ഉള്ളൂ. ഈ ലേഖനം പാഥേയം എന്ന ഓണ്‍ലൈന്‍ മാർച്ച് ലക്കം എഡിറ്റോറിയലാണ്.


അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത